ദിവ്വജീവനം

(നാടകം)

൫൦ശയസ്‌

ഭാരതത്തിന്റെ ആദ്ധ്യാത്മികഇഞാനവും സാംസ്കാരികപൈതുകവും പരിപോഷികിക്കുകയും പ്രചരിഭിക്കുകയും ചെയ്യുന്ന മഹദ്ഗ്രന്ഥങ്ങള്‍, അവയുടെ മൂല്യവും വ്യക്തതയും ഒട്ടും ചോര്‍ന്നുപോകാതെതന്നെ, നുതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പരിരക്ഷിക്കുകയും ജിഇഞാസുകള്‍ക്ക്‌ സൌജന്യമായി പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്ന ശ്രേയസ്‌ ഫണങേഷന്റെ ലക്ഷ്യ സാക്ഷാത്കാരമാണ്‌ ശ്രേയസ്‌ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറി.

ഗ്രന്ഥശാലകളുടെയും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കോര്‍ത്തിണക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലൈബ്രറിയില്‍ അപൂര്‍വ്വങ്ങളായ വിരിഷ്ട്ര്രന്ഥങ്ങള്‍ സ്‌കാന്‍ചെയ്ത്‌ മികവാര്‍ന്ന ചെറിയ പി ഡി എഫ്‌ ഫയലുകളായി ലദ്യമാക്കിയിരിക്കുന്നു. ഇവ കമ്പ്യൂട്ടറിലോ പ്രിന്റ്‌ ചെയ്തോ എളുകഷത്തില്‍ വായിക്കാവുന്നതാണ്‌.

ശ്രേയസ്‌ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമായ ഗ്രന്ഥങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണി സൌജന്യമായി ഉപയോിക്കാവുന്നതാണ്‌. എന്നാല്‍ വാണിജ്യപരവും മറ്റുമായ കാര്യങ്ങള്‍ക്കായി ഇവ ദുരുപയോഗം ചെയ്യുന്നത്‌ തീര്‍ച്ചയായും അനുവദനീയമല്ല.

ദ(്രന്ഥശേഖരത്തിന്‌ മുതല്‍ക്കൂട്ടായ പുണ്യഗ്രന്ഥത്തിന്റെ രചയിതാവിനും പ്രകാശകര്‍ക്കും നന്ദി രേഖകെടുത്തുന്നു.

്രേയസ്‌ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറിയെക്കുറിച്ചും ശ്രേയസ്‌ ഫാങ്ദേഷനെക്കുറിച്ചും കുടുതല്‍ വിവരങ്ങള്‍ അറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ശ്രേയസ്‌ വെബ്സൈറ്റ്‌ സന്ദര്‍ശിക്കുക.

൯://ട(ദ൭ഒട.0

ദിവ്യജിവനം

(നാടകം)

മുലം:

ശ്രീസ്വാമിശ വാഠനന്ദ:

ല്യിവത്തനം: ശ്രീസ്വാമിരാമാനന്മ..

പ്രസിദ്ധീകരണം യോഗവേദാന്ത ആരാന്യഅക്കാട്മ്‌;

2, 0. ശിവാനന്ദനഗര്‍--ടടഷികേശം.

1961

വില: ഒരുവപ്പിക..

ചി കപി. ഥി

രാന 27 ട്്പ റഷ ടഷ്പ്ഷ്എ്ാക

77൧/മ7ഒ്‌ 27 1൨) ടച്‌] ചു്‌ ക്പ്‌ച്പ്നക.

൧൧77൧6 77 ബബ ടഷ ധപട്‌്ച്പ്ച്നക. 11070

൧1 /7ഠ൦നിഠ അസഥഥമനേ 1.1/ഗേഡഥ൦ 24ടട്ബ്ഥിഠ൩ ന്ധം (ഞ്ച 30൩ 13ണബമന്വി സള, ലിക.

17175 10100൩-1961. 500 ഠഠ്ല്ടേ

പുല 47ന്‌ 7) സ്ന 1൨൩ ന്ധവട ടഠസനന൩ സട 952.

൧0൨26൪ ൨247 07 1൦ 0൩200൩ ൨൮ 2 ൨9൦0൦ ട്വ ൭. പ. കന്വന൩ാഷ്$്‌ ്ചി ബെ.

0൦ട പുവ്ഡ്ച്‌പ്‌ ധം മവമ്ധച്്‌, ഥല്‌.

0൦ ്ധ്൦൦ 0൧൦.

ദി വ്യ ഇ] നം ( കഥാസാരം )

ധമ്മകമ്മങ്ങളുടെ ഫലമായി ഒരു സന്തതിയ്യന്തോകമെന്നുള്ള ആശയാത്‌ മോഹിനി, ഹരിദ്വാരത്തിലെ മഹാ കുംഭമേളയുടെ ന്മഭത്തില്‍., തന്നെയും ഹരദ്വാരത്തിലേഷ്യച കൊണ്ടെചോകാനായി പക്ഷിക്കുന്നു. കുറെ വാദത്അിന്‌ ശേഷം അവര്‍ പോ കാനുറച്ചു.

ഹരിദാസി, മനജിതസിംഹന്‍ എന്ന ഭക്തിപരവും യോഗപ രവുമായ മനശ്ചായ്ക്കോടു കൂടിയ മറെറാരു ഭമ്പതീയുഗളവും., പന്പ സ്ഥലദശനം (തീത്ഥയാതു) സാത്വിക ഗുണത്ങളെ അധികമാക്കു മെന്നുള്ള വിശ്വാസപൃവ്വം ഹരിദ്വാരത്തി ലയ്യ്‌ പുറപ്പെടുന്നു.

തീത്ഥസ്താവാദി ചടങ്ങുകളില്‍ അധികം വിശ്വാസമിപ്പാഞ്ത മായവതിയും സുന്ദരദാസനും ഒഴിവുകാലം ചിലവാക്കാനും തമാശ ബലമായി പോകുന്നു.

ഒരു സമുദായ. രാഷ്ക്രീയവാഭ. യും ഒരു സമുദായസേവകരും ജരു കമ്മയോഗിയം., ഒരും , സ്വേച്ചാചാരിയും അതേ വണ്ടിയില്‍ രിദ്വാരത്തിലേയ്യക്്‌ പോകുന്നു.

ഹര്‍ ദ്വാരത്തിലേഷ്യക്ം്‌ പോകുഴവഴിയില്‍ , അവര്‍ തമ്മില്‍ മ്മില്‍ പരിചിതരാകുന്നു. യാൂച്ഛികമായി തീത്ഥയാത്രയുടടെ മഹത്ത്വ ത്തേയും ദോഷങ്ങളേയും പററി ഒരു വാദപ്രതിവാദം നടക്കുന്നു. ക്ര മേണ തക്കം ഈശ്വരന്‍. മതം. നാസ്ത്രികത്വം ഇവകളിലേയ്കള മാ൨ന്നു.

ഹര വാരത്തില്‍ അവര്‍ എല്ലാവരും .ഒരുമിച്ച താമസിക്കുന്നു. ഒരിക്കര: സംസാരിനാഥനും ഭായ്യു മോഹിയിയും യോഗാനന്ദന്‍ം ജ്ഞാനാനന്ദന്‍ ഫ്മുന്ന രണ്ടു ബ്ൃഹ്മചാരികഠംക്കു ഭോജനം സഠംക സ്പോഠം, മറവള്ളവര്‍ മഹാത്മാക്കാഠംക്കു ഭോജനം നാഠംകുന്നതിനെ തിയായി എതി ക്കുകയും സാധുക്കളെ ഭൂഷിക്കുകയും ചെയ്യുന്നു.

കി

ബ്രഹ്മചാരകാംക്കും സമുദായവാദിക്കും നിരീശ_രവാടിക്കും തങ്ങ ളില്‍ സ്വയമേവ ഒരു വാദം നടക്കുന്നു. വാദം സംസാരിനാഥ നയും മോഹിനിയുടേയും വിശ്വാസത്തെ ചഞ്ചലപ്പെടുത്തുന്നു. മറവള്ളവര്‍ പോയശേഷം, അവര്‍ തങ്ങളുടെ ഇതികത്തവ്യാമൂഡ്ധത: യെ ബ്ൃഹ്മചാരികക്കെ അറിയിക്കുന്നു. സവ്വസന്ദേഹനിവ്ൃത്തിക്കാ. യിക്കൊണ്ടു? അവരെ തങ്ങളുടെ ഗുരുമഹരാജിന്‍െറ അടുക്കല്‍ കൊ, ണൂപോകാമെന്ന്‌ ബ്രഹ്മചാരികഠം വാക്കു കൊടുക്കുന്ന. തത്‌ ഫല. മായി ദമ്പതികഠം സട്‌ ഗുരുവിന്‍െറ പാദാരവിന്ദങ്ങളില്‍ ഇരി ക്കുകയും സ്വാമിജിയുടെ ഉപദേശങ്ങളാല്‍ വേണ്ടപോലെ തൃഹ്തി. യടയുകയും ചെയ്യുന്നു.

ഹരിദ്വാരത്തില്‍ ഒരു ആത്മീയസകമ്മേളനം നടക്കുന്നു. മഹാ മഹോപാഭ്ധ്യായ പണ്ഡിററ' ചന്ദരശേഖര്‍ജീ ഹിന്ദുധമ്മത്തെപ്പുററി ഈര്‍ജസ്വലമായ ഒരു. പ്രസംഗം ചെയ്യുമ്പോഠം സുന്ദരദാസന്‍൯,, മായവതി സാപ്പ്യാട്ടരാമന്‍, ദേശരാജന്‍ മുതലായവര്‍ അവിടെ പോയി പ്രാസംഗികനന്‍െറ മഹിമ കുറണ്ലചുവാനായി അയാളെ തട. യുന്നു. തത്‌ഫലമായി ഒരു ലഹള ഉണ്ടാകുന്നു. കൂട്ടക്ക' പരുക്കേ ലന്നു. ജ്ഞാനാനന്ദനും സേവാരാമനും അവിടെ വരവാസിടയാകു കയും അവരുടെ ചുമതലയേല്ല്യകയും ചെയ്യുന്നു. അവരുടെ തെററാ അഭിപ്രായത്തെ പറഞ്ഞു മനസ്സിലാക്കി അവരെ ജ്ഞാനാനന്ദന്‍ തന്‍െറ ഗുരുവായ സ്വാമിജിയുടെ സമീപം കൊണ്ടെ പോകുന്നു.

എല്ലാ യോഗങ്ങളേയും നല്ലപോലെ യോജിപ്പിച്ച്‌' ചേത്തും.. മനുഷ്യന്‍െറ .മാതൃകാജീവിതത്തെ ഈന്നിയും, മോക്ഷത്തിലേയ്ക് യി പ്രബുഭ്ധ ദ്ടേഷികളുടെ മാഗ്ലത്തെപ്പുററിയും ഒരു സദ്‌ ഭാ: ഷണം സദ്‌ ഗുരു നഠംകുന്നു. അവസാനം സകലരും തൃപ്ലരാകു. കയും സ്വാമിജി രെ കീത്തനത്തോടുകൂടി ചടങ്ങ്‌ അവസായി, പ്പിക്കുകയും ചെയ്യുന്നു. % 6. % ആനന്ദത്തിലേപ്പകുള്ള, കവാടമാണ്‌ ധമ്മം. ധമ്മം ശാന്തി പ്ര. ദയി നിയാണ്‌. ജീവിത ആഅിനേക്കാളുൂം സമൃഭ്ധിയേ ക്കാളും മഹത്താ. ഞ്‌ ധമ്മം. നിങ്ങളുടെ മുഖ്യ ആധാരം ധമ്മമായിരിക്കട്ടെ!

സ്വാമി ശിവാനന്ദ.

പ്രാത്ഥന ഓം

തദ്വിഭ്ധി പ്രണിപാതേന പരിപ്രശ്ശേന സേവയാ।

ഉപദഭേക്ഷ്യന്തിതേജ്ഞാനം ജ്ഞാനിനസ്തത്തവ ഭശിനഃ। ഗീതം

ദീർഘ നമസ്തൂതികൊണ്ടും, വിടും വീണ്ടുമുള്ള ശരിയായ ചോ ദ്യംമൂലവും സേവനംമൂലവും മാത്രമേ അതറ യ്മ. തത്ത്വദശികളായ ജ്ഞാനികഠം ന്ദിനക്ക്‌" ജ്ഞാനോപദേശം ചെയ്യും.

പരീക്ഷപ്യലോകാന്‍ കമ്മച്‌ താന്‍ ബ്രാഹ്മണാ റിലേ നവേവേദമായാന്നാസ്പ ത്ത, തേനോ [ [ തി വി തദ_ിജ്ഞാനാത്ഥം സുരു മേവാടി ഗച്ഛേത സമിത്‌ പാണിഃ ശ്രോത്രിയം ബൃഹ്മ രിഷ്ടം.-. മുണ്ഡകോപനിഷത്‌.

കമ്മത്തിനാല്‍ ലഭ്യമായ ലോകത്തെ നല്ലപോലെ പരീക്ഷ ച്ചിട്ട്‌ കമ്മത്താല്‍. നിത്യമായ യാതൊന്നും ലഭ്യമല്ലെന്ന്‌' മനനംചെ ക്ക്‌ ഒരു ബ്രാഹ്മണന്‍ (മുമുക്ഷയ) സവ കാമങ്ങളില്‍നിന്നും മുക്തി നേ ട്ടെ. നിത്ൃജ്ഞാനുലബ്ലിക്കായിക്കൊണ്ടെ' അവന്‍ സമിത പാണിയാ യി ത്തോത്രിയനും ബൃഹ്മ നിഫ്ടൂനുമായ ഗുരുവിനെ സമീപിക്കട്ടെ.

ദയാസാഗരം സ്വ്വുകല്യാണ ഹേതും സദാ സച്ചിദാനന്ദരുപേ രമന്നം സദാചാരശിലം ഭജേ / ഹം. ഒജേ / ഹം ശിഖാനന്ദ യോഗീന്ദ്രമാനന്ദമൂത്തിം

കരുണക്കടലും സകലക്കും കല്യാണം (മംഗളം) നഠംകുന്ന ഉം സദാ സച്ചിദാനന്ദരുപത്തില്‍ രമിക്കുന്ന ആളും സദാചാരശീല നും ആനന്ദമുത്തിയും ആയ്‌ ശിവാനന്ദ യോഗിന്ദ്രനെ ഞാന്‍ ഭജിക്കു ന്നും ഞാന്‍ ഭജിക്കുന്നു.

നാടകചാത്രങ്ങറാ

സ്ത്റീകഠം:-_

1൦ മോഹഫിനി.-സംസാരിനാഥന്‍െറ അഭ്ധവിദ്യാഭ്യാസമുള്ള ഭ്ഥംഗിനി, ശാസ്ധ്യിയചടങ്ങുകളില്‍ നല്ല വിശ്വാസമുള്ള വഠം, ഒരു സന്തതികാംക്ഷിണി. ]

മായാവതി. സുന്ദരദാസന്‍െറ ഭയ്യ. ഉറച്ച ഭാതീകവാദിനി. പണത്തിന്‍െറ പൂജാരിണി_ഇസ്രിയസുഖങ്ങഠംക്കടിമ.

ഗ്ഹഥരിദാസി__.ഒരു ഭക്ത _മനജിതസിംഹനന്‍െറ ഭായ്യു. പൂരു ഷന്മാര്‍:..- . ്സംസാരിനാഥന്‍.-_ചഞ്ചല വിശ്വാസങ്ങളോടുകൂടിയ ഒരു ; സാധാരണ ലാകീകമനുഷ്യന്‍; ഇടത്തരം സമ്പാദ്യവും വി ദ്യാഭ്യാസവുമുള്ള ആം, കുടുംബത്തോടു നല്ല ആസക്തിഷു ' ഒളുവന്‍. സുന്ദരദാസന്‍.__ ഒരു നാസ്ത്രികന്‍. ] ഗ്ര്ദശരാജന്‍___ ഹിന്ദുസ്ഥാന്‍ സേവാദാലിലെ ഒരു സേവകന്‍, സാപ്പാട്ടരാമന്‍.--തിന്നാം, കുടിക്കാം, സുഖമായിരിക്കാം ന്ന ചാപ്യാകമതവിശ്വസിയായ ഒരു ചെവപ്പുക്കാരന്‍. മനുജിതസിംഹന്‍_.ഒരു രാജയോഗാഭ്യാസി.

ഭ്‌ സേവാരാമന്‍.__മനജിതസിംഹ൭ന്‍െറ ഒരു വകയിലുള്ള ഹോദരന്‍.--ഒരു കമ്മയോഗി. ഗ്യോഗാനന്ദന്‍- ഒരു ഹഠയോശി ഒരു സദ്‌ ഗുരുവി ന്‍െറ 4/ജ്ഞാനനേന്ദന്‍._ഒരു വേദാന്തി ശീഷ്യന്മാര്‍ ആത്മാനന്മന്‍__ മറെറാരു ശിഷ്യന്‍. ഴ്‌ സ്വാമിജി. ഒരു സദ്‌ ഗുരു ആത്മസാക്ഷാത്കാരം സിഭ്ധിച്ച ഒരു ടടഷി_ബുഹ്മശ്രോത്രിയനും ബുഹ്മനിഷ്ഠനും. തുഹാമഹോപാഴ്യ്യായ 1. ഒരു ഹിന്മുധമ്മപ്രാസംഗികന്‍ പണ്ഡിത ചന്ദ്രശേഖരശാസ്ത്രി | അയാളുടെ അനുയായികളും

ദിവ്യജിവനം

(നാടകം) അങ്ംം 4,

രംഗം 4]

പ്രാ ത്ഥ ന) രാമ ഹരേ സിയ രാമാരാം രാമ ഹരേ സിയ രാമാരാം രാമ ഹരേ സിയ രാമാ രാം രാമ ഹരേ സിയ രാമാ രാം

കൃഷ്ണ ഹരേ രാധേ ശ്യാമാ ശ്യാം കൃഷ്ണ ഹരേ രാധേ ശ്യാമാ ശ്യാം കൃഷ്ണ ഹരേ രാധേ ശ്യാമാ ശ്യാം കൃഷ്ണ ഹരേ രാധേ ശ്യാമാ ശ്യാം. ശ്രിഗോകുലകേ രഹനേ വാലാ ജയ ജയ ജയ നന്മലാല മാഖന്‍ മിശ്രിീ ഖാനേ വാലാ മോഹന്‍ മുരളീ ബാന്‍സീവാല

ഗോകലവാസീഗോവിന്മാ, ഗോപീജന പ്പിയഗോപാലാം ജയ ജയ ജയ നന്ദകുമാരാ ഗോവിന്ദാ വെണ്ണൂയണ്ണും കണ്ണൂനുട്ണ്ി കല്ലണ്ടപ്പിയനുണ്ണിക്ക്ണും ഓടക്കുഴലുതിഷ്ഠതി നൃത്തംലെയ്യും കണ്ണനുണ്ണി. ്‌ ിരാമഹരേ സിയ രാമാരം.

രംഗം ഉ. (സംസാരിനാഥന്‍െറ ഭവനം)

[സംസാരിനാഥന്‍ തന്‍െറ മുറിയില്‍ ഒരു കസാലയില്‍ ഇരി ക്കുന്നു. ഭായ്യ മോഹിനി ഇങ്ങനെ സംസാരം ആരംഭിക്കുന്നു.

[)

മോഫിനി:__എന്‍െറ നാഥാ! മാസത്തില്‍ ഹരിദ്ധാരത്തില്‍ - നടക്കുന്ന കുംഭമേളയ്മക്ട ഒരു വമ്പിച്ച ജനകൂടട്ടമുണ്ടാകുമെന്ന്‌” കേ.

8 _

രംക്കുന്നു. ഇതുമാതിരിയുള്ള ശുസെന്ദഭങ്ങളില്‍, പാവനഗംഗയില്‍ ഒന്നു സ്താനം ചെയ്യുന്നത്‌” വളരെ ധാമ്മികമായ ഒരു കമ്മമാണെ ന്ന്‌” കഥകളില്‍. പണ്ഡിതന്മാര്‍ പലപ്പോഴം പറയുന്നു. നമ്മഠം ക്കും അവിടെ പോയാല്‍ കൊള്ളാമെന്ന്‌” ഞാന്‍ ഇച്ഛികന്നു.

തസംസാരി:--ഹരിദ്വാരം : ഒരു നല്ല സ്ഥലംതന്നെ, സംശയമില്ല. കുംഭമേള പ്ര്ൂണ്ടുകൊല്പത്തിലൊരിക്കല്‍ നുടക്കുന്നതുമാണ്‌'. ക്ഷേ ലക്ഷക്കണക്കിന്‌” ജവങ്ങറം അവിടെ കൂടുന്നതാണു . വിഷ്ൂ ക്രിക മുതലായ പകച്ചുവ്യാധികഠം ഇക്കാലങ്ങളില്‍ ഉണ്ടാവുക സാധാരണയാണ്‌. ജനങ്ങഠംക്ക്‌ വസതിയോ ഭക്ഷണമോ എളു പ്പുഞില്‍ കിട്ടുകയില്ല. പോകുന്നതു വളരെ ബുദ്ധിമുട്ടണ്ട. തിര ക്ട കുറവായുള്ള മററ വല്പ സന്ദഭത്തിലും നമുക്ക്‌” പോകാം.

മോഹിനി... [ല്‍ ഹരിദ്വാരത്തിത് അനേകം നല്ല മഹത്തുക്കഠം വരുമെന്നും അവരുടെ ഒഗാനം വളരെ ശോഭനമാ ണെന്നും എന്‍െറ ഒരു സ്നറേഹിതയായ ഹരിദാസി ഇന്നലെ റയുകയുണ്ടായി. അവളും ഭത്തു സമേതം പോകുന്നുണ്ട്‌”. നമുക്ക്‌ നല്ല കൂട്ടുമായി. അതിനുംപുറമേ (ലജ്ജിതയായി) സല്ലമ്മങ്ങളാല്‍ നമുക്കൊരു സന്തതിയുമുണ്ടാകാം.

സംസാരി.__മനജിതസിംഹനെ എനിക്ക്‌ നല്ലപോലെ അറിയാം. ഞാന്‍ അതിനെപ്പുററി അയാളോടു ചോദിക്കാം. അയാളും ഭായ്യു യോടുകൂടി പോകു പയാണെങ്കില്‍ നമുക്കും പോകാം.

(മനജിതസിംഹനും ഹരിദാസിയും പ്രവേശിക്കുന്നു)

മനജിതസിംഹന്‍:__നമസ്ലാരം പ്രിയുസാറെ! എന്‍െറ സഹധയമ്മി ണി പറയുന്നു, താങ്കളൂം ഭായ്യുയും ഹരിദ്വാരത്തിലേയ്ക്കു' പോകാന്‍ ഉദ്ദേശിക്കുന്നു എന്ന്‌. ഞങ്ങഠാംക്കും അവിടെ പോകാനഗ്രേഹമു ണ്ട്‌. നിങ്ങളും ഞങ്ങളോടകൂടി വരികയാണെങ്കില്‍ നല്ല കൂട്ടായി.

സംസാരി:-_-നമസ്ത്ാരം മഹരാജ്‌. സ്വാഗതം. ഇപ്പ്യോഴെ ഞങ്ങം നിങ്ങളെപ്പുററി | സംസാഭിച്ചുകഴിഞ്ഞുള്ളു. താങ്കളുടെ പത്നിയുമാ യൃണ്ടായ സംസാരത്തെ പ്പഠറി--മോഹിന്ദി പറയുകയായിരുന്നു. (കസേല ഇട്ടകൊടുക്കുന്നു).% ദയാവായി രണ്ടുപേരും സുഖമായി. ആസസനസ്ഥശരാകൂ--, ഏന്നെ സംബന്ധിച്ചിടത്തോളം അതുമാതിരി യുള്ള വമ്പിച്ച തിരക്കില്‍ പോകാന്‍ എനിക്കിഷ്ടമില്ല. മോഹിനി

കെ

തിയായ ആഗ്രഹമുണ്ട്‌ . നിങ്ങളുടെ കൂട്ടും നന്മയെ നല്‍കും. തന്മൂലം ഞാനും പോകാനുറ

ത്ഥരിദാസി: __മോഹിനിയേടോജിട്്‌) അല്ലേ സഹോദരി മേളയ്ക്ക്‌ പോകാനായി പതിയെ പ്പേരി പ്പിച്ചതു്‌' വളരെ നന്നായി. നി ങ്ങളൂഭെകൂട്ടത്തില്‍ ഞങ്ങാംക്കും നല്ലപോലെ സമയംപോകും.

മോഹിനി: _. താങ്കഠം ചോകുന്നതായിട്ടു്‌ കേട്ട മാതൃയില്‍തന്നെ എ, വിക്കും താങ്കളുടെകൂട്ടെ ടം പോകാന്‍ മേ മോഫമുണ്ടായി. അതുകൊണ്ടു” അദ്ദേഹത്തോടു? സന്ദഭത്തെ “പ്ര്യോജനപ്പെടുത്താന്‍ അപേ ക്ഷിക്കുകയായിരുന്ന്‌. [തക്കതായ സമയം നിങ്ങളിരുവരും വന്നു ചേന... ന.

മനാജിത;_ - സസോരിനാഥനോടട്‌) ശരി, സ്നേഹിതാ! നമുക്കി പ്പ്യോഠം പിരിയാം. നാളെ സായംകാലം ആവമണിക്ക്‌ നമുക്ക്‌” തീവണ്ടിയാഫീസില്‍ കണ്ടുമുട്ടാം. അപ്പ്പോഠം എന്‍െറ ഒരു ഹോദര൯ക്ൂടി നമ്മുടെ കൂടെ വരും,

സംസാരി:....താങ്കളുടെ നല്ല കൂട്ടുകൊണ്ടു' ധാരാളം . നന്മ യുണ്ടാകും. സന്ദഭത്തില്‍ ഏതെങ്കിലും ചില നല്ല മഹാത്മാ ള്ള നാം കണ്ടുമുട്ടുമെന്ന്‌" എന്നക്കുറപ്പുണ്ടു.

ക്‌

രംഗം 3 (തീവണ്ടിയില്‍)

സംസാരിനാഥനും മോഹിനിയും മനജിതസിംഹനും ഹരി ഓസിയും തീവണ്ടിയില്‍ ഒരു ബഞ്ചിന്മേലിരിക്കുന്നു. ഹരിദാസി യും മനജിതസിംഹനും സങജ്കിത്തനമാരംഭിക്കുന്നു. മററവരിവരും

കൂടെ ചേരുന്നു. | ശ്രീകൃഷ്ണുഗോവിന്ദഹരേ മുരാരേ ( 2൭ മ്‌ ! ' ഹേ നാഥ നാരായണ വാസുദേവാ. ല്‌ [സുന്ദരദാസനും മായവതിയും (ഭമ്പതികഠം) എതിരിലുള്ള ബഞ്ചിന്മേലിരിക്കന്നു. കീത്തനപ്പ്ാര്‍ട്ടിയേ അപഹസിക്കുന്നു. | സുന്ദരദാസന്‍:__ഹാ! ഹാ! ഹാ! എന്‍െറീശ്വരാ! ഇത്ര ഉച്ചത്തില്‍ ബഹളം കൂട്ടുന്നതുകൊണ്ടു" സ്വഗ്ലം ഇവരുടെ മാത്രം സ്വന്തമാകു മെന്നു” ഇക്കൂട്ടര്‍ വിചാരിക്കുന്നു. (സംസാരിനാഥഒന്‍റനേരെ

ി

തിരിഞ്ഞു ഹേ പ്രിയസാറേ! നിങ്ങളുടെ സഹയാത്രക്കാതെ എന്തിനാണിത്ര അസുഖപ്പെടുത്തുന്നതു്‌ ? ഭയവുചെയ്തു നിങ്ങളുടെ കീത്തനംമൂലം ഞങ്ങളുടെ ചെവി തുളഷ്കു, തിരിക്കണം.

സംസാരി:...എനെറ സ്നേഹിതാ! ഞാന്‍ വളരെ വ്യസനിക്കുന്നും ഞങ്ങളുടെ കീത്തനംകൊന്ടു' നിങ്ങംക്ക്‌' ദീനം പിടിച്ചോ? എന്നാല്‍ പല രോഗങ്ങളേയും: കീത്തനം ശമനം” ച്ചെയ്യുന്നതാ യിട്ടാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌. വിശ്ഷ്യാ. പു പുണ്ലയസ്ഥലങ്ങളി ലേഷ്യ തീത്ഥയാത ചെയ്യുമ്പോഠം ഒരുത്തൻ സദാ ഭഗവന്നാമ. കീത്ത.നം ചെയ്യേണ്ടതാണ്‌.

' മായവതി:__എന്നാല്‍ സോദരാ! നിങ്ങളീപറയുന്ന നിങ്ങളുടെ. ഭഗവാന്‍ വാസ്തവത്തില്‍ ഉണ്ടെന്മ്‌ നല്ല ഉറപ്പുണ്ടോ? വിശ്വാസ മുള്ള കൂട്ടരുടെ 'കയ്യിലുള്ളതിനെയെല്ലാം അപഹരിക്കാനായി പു രോഹിത വഗ്ലത്തിന്‍െറ ബുഭ്ധിയില്‍നിന്നും സംജാതമായരുല്ലേ, ഈശ്വരനും മതവും? വിഡ്ഡത്വഞ്ങളൊന്നും എയിക്ക്‌ വി ശ്വസിക്കാനാവില്ല.

ഹരിദാസ്‌!:--ഹേ സോദരി! താങ്കളില്‍നിന്നും ദൈവദൂഷണം: കോക്കുന്നതില്‍ എനിക്കു” അതിയായ വേദന തോന്നുന്നു....ഭാര തഭൂമിയില്‍ ഹിന്ദുമതത്തിന്‍െറ ആധാരവും നട്ടെല്പം പി രാണ്‌. നമ്മാഠം തന്നെ നാസ്ത്രികത്വത്തിന്‍െറ ഏജന്‍റന്മാരായി ത്തീന്നാല്‍, നിശ്ചയമായും നമ്മുടെ സന്താനങ്ങാം ഉറച്ചു ഭതീക വാദികളായി നമ്മുടെ നാട്ടിനെ നാശഗത്തത്തിലേയഷ്ടച്ു നയിക്കു ന്നതാണ്‌.

മായവതി:-വിദ്യാഭ്യാസമില്ലാത്ത അതിവ്‌ ശ്വാസികജായ പഴയ: തലമുറക്കാര്‍ മാത്രമേ പുരോഹിതവഗ്ഗത്തിന്‍െറ പാവകളായി രാഷ്ട്രസമ്പത്തിനെ പ്രയോജനമില്ലാത്ത ഭിക്ഷയാല്‍ പാഴാക്കി കളയുകയുള്ളൂ. എന്നെപ്പ്യോലുള്ള നല്ലദിവും വിദ്യാഭ്യാസവും നേടിയ നാരീരത്നഞ്ങളാരുംതന്നെ ഭതീകാനുഭവങഞ്ങഠംക്കു ബാ ഹ്ൃമായ യാതൊന്നിനേയും വ്‌ ശ്വസിക്കുകയില്ല.

മോഹിനി; പറഞ്ഞറിയിക്കാന്‍ സാദ്ധ്യമല്ലല്ലേര. കല്‍ രുചി യോ, മു സ്ചചികൊന്ടുള്ള ഒരു കുത്തോ? പെള്ളത്തിന്‍െറ നിറമോ നിങ്ങഠംക്ക്‌ പറഞ്ഞറിയിക്കാന്‍ കഴ്യുമാ? നിങ്ങ

റ. ചിതം ച്‌

ഉടെ ഭയതീകാനുഭവങ്ങളേപ്പ്യോലും ട്‌ നിങ്ങളശക്തം രല്ലേ? മനസ്സിനേയും ബുദ്ധിയുടേയും സൃക്ഷ്മപ്രവത്തനങ്ങളെ. നിങ്ങാംക്കെങ്ങനെ വിവരിക്കാന്‍ കഴിയും? ഇവയും അനുഭവ ങ്ങളല്ലേ? പതിയുടെ നേരേയും. പിതാവിന്‍െറ നേരേഷ്യം., പുത്ര. ന്‍െറ നേരേയും, സഹോദരന്‍െറ നേരെയും നിങ്ങാംക്ക്‌ തോ

ന്നുന്ന സ്നേഹം അളവിലും രീതിയിലും മാറന്നു. ഇതു നിങ്ങഠം കട്ട്‌ വണ്ണ്ണിക്കാനാകുമോ?? ഇല്പ. ഭഗവന്നാമഗാ തത്തി ലിരുന്നുണ്ടു: കുന്ന ദിവ്യാനന്ദത്തെ വള്്നിക്കാന്‍ എത്രയധികം ബുദഭ്ധിമുട്ടുണ്ടാ- യിരിക്കും? |

ദേഗരാജന്‍:-_മഹതികളെ, മഹാന്മാരെം ഞാനിടയ്യച കയറി പറ: യുന്നതിനു' മാപ്പു നാംകവിന്‍. എന്നാല്‍, എന്‍െറ പൂള്ട്റ്റവി ശ്വാസം നമ്മുടെ ജീവിതത്തിന്നു ഈശ്വരനും മതവും തീരെ: ആവശ്യമില്ലെന്നാണ്‌.. അലസ ജീവിതത്തിതെറ വെറം മനോ: രാജ്യമാണിതെല്പാം. ഇതുപോലെ ഉപയോഗശൂന്യമായ കായ്യു. ങ്ങളില്‍ സമയം പാഴാക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ അത്ര. ജോലിത്തിരക്കുള്ളതാണ്‌ ആധുനിക മനുഷ്യജീവിതം. നാട്ടിലെ മുഖ്യമായ പ്രശ്ഞ്ങാം രാഷ്ട്രീയ സമ്പത്തിനെ പെരുക്കുന്നതുംച. ജനങ്ങളുടെ ജീവിത ത്തോരിനെ ഉയത്തുന്നതും, അവക്കധികമ ധികം അവ കാശങ്ങളെ സ്ഥിരപ്പെടുത്തുന്നതുമാകുന്നു.

മനജിതസിംഹന്‍:..പക്ഷേ നിങ്ങഠം എത്രയധികം ഇതിനെ സ്ഥി രപ്പെടുത്തുന്നുവോ അത്രയധികം നിങ്ങഠം അരിഫ്യപ്പെടുന്നതായി തോന്നുകയും ചെയ്യും. ദയവായി പറയ്മ സ്നേഹിതാ! ഏററവും. ചുരുങ്ങിയ പ്രയത്നം മൂലം ഏററവുമധികം സുഖം സമ്പാടിക്കു യല്ലേ സകല മാനുഷീകയത്നങ്ങളുടേയും മുഖ്യലക്ഷ്യം എന്ന്‌. എന്നാല്‍ കഷ്ണം ! പ്രയത്തമെല്ലാം മനുഷ്യഡമുദായത്തിനെ അല്ലമെമ്കിലുമധികം ആനന്ദിപ്പിക്കുന്നതില്‍ പരജേയപ്പെട്ടിട്ടേ ഉള്ളൂ. അതഞ്ങനെയാവാനെ വഴിയുള്ളൂ. എന്തുകൊണ്ടെന്നാല്‍ നമ്മടെ മനസ്സ്‌ ഒരിടത്തും നില്ലുകയില്ല. വീണ്ടും വീണ്ടും ധികം ഐന്ദ്രിയ സുഖഭോഗങ്ങഠംക്കായി അതു നമ്മളെ പ്പേരി പ്പിക്കും. മൂകമായി ഓടിക്കപ്പെടുന്ന കുന്നുകാലികളെപ്പ്യോലെ: നാം അതിനാര്‌ നയിക്കപ്പെടുന്നു. യാതൊരുത്തന്ന്‌? മനസ്സി ന്‍െറ സ്ൃക്ഷ്ടപ്പവത്തനങ്ങളെ നല്ലപോലെ മനസ്സിലാക്കി ഇ: ന്രിയ നിയന്ത്രണത്തിനുശേഷം മനോനിയന്ത്രണവും പൂണ്ണ്ണമായി

.. 10

“നേടുവാന്‍ സാധിക്കുമോ, അവനു മാതമേ ആനന്മമടയയവാ൯

കഴിയ്മ. [

സാലപ്പാട്ടരാമന്‍:--അല്പയോ സുഹൃത്തുക്കളേ! ഇത്രയും സമയം നി

്ടയലവാടങ്ങളില്‍ പാഴാക്കിക്കളുഞ്ഞു. നാകുവും നരകവും,

ഹവും പരവും, മതവും ഭഗവാനും, ധമ്മവും അധമ്മവും, ഇവ 'യെല്ല്തൂ നമ്മുടെ ഒര്‍ബ്ബല സങ്കല്പങ്ങളുടെ സ്തൂഷ്തികൂളാണ്‌ . മര .ണാനന്തരം ആരുംതന്നെ തന്‍െറ 1൯ഹുല്‍ബാന്ധലാ്ിക്ഷംക്കെ ന്തു സംഭവിച്ചു എന്നു നോക്കാനായി വരുന്നില്ല. എഡസിക്കു തോ

ന്നുന്ന ഏക വാസ്തവം ഇതാണ്‌. ജീവിതത്തില്‍ . നമുക്കു

.ഭിച്ചിരിക്കുന്ന സന്ദമത്ങള്ശേയും സാമഗ്രികളേയും വേണ്ടപോലെ

. “പ്രയോജയനപ്പെടുത്തി തിന്നുക കുടിക്കുക സുഖമായിരിക്കുക.

എന്തുകൊണ്ടെന്നാല്‍ ആക്കറിയാം., നാം നാളെത്തന്നെ മരി ച്ചെന്ദം വരാം.

ദേശരാജന്‍:.. അങ്ങനെയല്പ എന്റെറ പ്രിയ സാറെ! ഇവിടെ ഞാന്‍

6

നിങ്ങളുമായി യോജിക്കുന്നില്ല. ഇതരന്മാക്ക്‌ നമ്മുടെ മേലുള്ള അവകാശങ്ങളെ അവഗണിക്കത്തക്കവണ്ണം അത്ര്ലക' നാം സ്വാ

ത്ഥപരന്മാരായിതീരാന്‍ പാടില്ല. ഒരു മാതൃകാജീചിതം എന്ന്‌ “ഞാന്‍ മനസ്സിലാക്കിയിരിക്കുന്നതുള്‌' ഇതാണ്‌ . രാം പുണ്ണ്ണമായി

നീതിപരന്മാരും നമ്മുടെ പെരുമാററങ്ങളില്‍: ആജ്ജതയുള്ളവ രും ആയി വത്തിക്കണം. സമുദായത്തിന്‍െറ സമ്പത്തിനെ അതി

“൭൯െറ നന്മക്കായിക്കൊണ്ട്‌' പങ്കുവയ്ക്കണം. പട്ടിണികൊണ്ടു വല

യന പലകോടി ജനങ്ങളെ കാണഭതിരിക്കാന്‍ കഴിയുകയില്ല. നമ്മാലകുന്നതു” ഇന്നു.നാം നല്‍കിയാല്‍ നാലെ നമുദട്‌ വല്ലതും ന്യായമായി പ്രതീക്ഷിക്കാം.

“സേവാരാമന്‍:- മാന്യ മിത്രമേ! ഞാന്‍ മാപ്പചോടിക്കുന്നു. നിങ്ങ

ഉം നല്‍കുന്ന സ്വല്ലത്തിന്‌" പ്രതിഫലമിച്ചിക്കുകയാണെങ്കില്‍ പ്രവൃത്തി പിന്നേയും സ്വാത്ഥപരമായിത്തന്നെയിരിക്കുന്നതാണ്‌'. വൃത്യാസം അളവില്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. നമ്മുടെ സകല കമ്മങ്ങളേയും ജഗന്നിയന്താവിനല്ല്ിച്ച്‌ മ്മഫലത്യാഗം ചെയ്യു എന്നതാണ്‌ ശരിയായ മാഗ്ഗം.

സുന്ദരദാസ൩ ൯: മഹതികളെ! മഹാന്മാരെ! നമുക്ക്‌ തമ്മില്‍ തമ്മില്‍

ഭിന്നിക്കുക യെന്നതില്‍ യോജിക്കേണ്ടിയിരിക്കുന്നു. തല്ല ലേം

- 11 --

നമ്മുടെ ഭിന്നതയെല്ലാം മറന്ന്‌ നാം എങ്ങോട്ടാണ്‌ പോകുന്ന തെന്നാലോചിക്കാം.

ഘ്ഠില്പാവരും:---തീച്ചുയായും ഹരിദ്വരരത്തിലേയ്ക്കു'.

സുന്ദരദാസന്‍:-_- വളര ശരി. നമ്മുടെ അഭിപ്പായങ്ങളെപ്പാം വ്യ തൃസ്തമാണെന്നിരുന്നാലും നമ്മളില്‍ ഓരോരുത്തക്കും ഹരിദ്വാ രത്തില്‍ ഒരു സുഖവസതി ലഭിക്കുവാനിച്ചുയുണ്ടെന്ന്‌ ഞാന്‍ വി ചാരിക്കുന്നു. അതിനൊരു പ്രവത്തനപഭ്ധതി നമുക്ക്‌ തയ്യാറാക്കാം.

ദേശരാജന്‍: .. ഇതിനെപ്പുററി നിങ്ങളാരും ക്ലേശിക്കേണ്ടതില്ല. ല്ലാവരും യോജിക്കുന്നപക്ഷം, ചുമതല ഞാനേല്ലും.

“സേവാരാമന്‍:__പ്പിയ തോഴാ! ഞാന്‍ നിങ്ങളെ സഹായിക്കാം. സവ്രം: യോജിച്ചു--യോജിച്ചു. ഇവര്‍ രണ്ടുപേരും വേണ്ട പ്ല്യാടുകഠം ചെയ്യട്ടെ. - ഷ്വ് - അങ്കം 5.

രംഗം 1. (ഹരിദ്വാര്‍ ക്യാമ്പു)

[മോഹിനിഘും സംസാരിനാഥനും ഒരു മുറിയില്‍ ഇരിക്കുന്നു. നാരായണ ഹരി? എന്നൊരു ശബ്ദും വാതുക്കല്‍ കോം.ക്കുന്നു. സം സാരിനാഥന്‍ പുറത്തുപോയി രണ്ടു ബൃഹ്മചാരികളെ--യോഗാന ന്മനേയും ജ്ഞാനാനന്ദനേയും കുടെ കൊണ്ടുവരുന്നു. അവര്‍ ഉപ വിഷ്ടരായ ശേഷം |

യഗോനന്ദന്‍:._-ഹേ പ്രിയ മിത്രമേ! ശുഭസന്ദഭത്തില്‍ ഇങ്ങോ ട്‌ തീത്ഥയാത്രചെയ്ത താങ്കഠം വളരെ ഭാഗ, ശാലിതന്നെ. തപോ വനത്തിലുള്ള ഒരു ആശ്രമത്തില്‍ ചേനാലരാണു ഞഞ്ങാം. ഞു ങ്ങളുടെ ഗുരുമഹാരാജന്‍ പല ശിഷ്യന്മാരുമായി അവിടെ അധി

വസിക്കുന്നുണ്ട്‌ . ആശ്രുമത്തിലേഷ്ക്കു' കുറെ ഭിക്ഷയ്യക്ടവേണ്ടി വന്നവരാണ്‌ ഞങ്ങഠം. നിങ്ങളെ സദാ സ്വ്വേശ്വരനനുഗ്രഹി ക്ഷമാറാകട്ടെ!

'സംസോരി:--ബഹുമാവപ്പെട്ട ബഹ്മചാരികളെ! സ്വാഗതം. നി. ങ്ങളുടെ ദശനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. ദയവായി ആസ

നസ്ഥരാകവിന്‍ പാകംചെയ്തു ഭിക്ഷ നിങ്ങാം സ്വീകര്‌ കരമോ? അതോ ഗേത്തേമ്പമാവും പടിപ്പം മറ൨ പദാത്ഥത്മളും മാത്രമേ വേണ്ടതുള്ളോ? നിങ്ങഠം വളരെ ഉരം നിന്ന്‌ വന്നതുപോലെ തോന്നുന്നു. ദയവുചെയ്ത്‌ സ്വല്പം വിശ്രമിക്കൂ. ക്ഷണനേര ത്തിനുള്ളില്‍ ഞാനു നിങ്ങംക്ക്‌ പാകംചെയ്യു ഭക്ഷണം നതികാം.. ആശ്രമത്തിലേയഷ്ക്കു' ഗോതമ്പുമാവ്‌, പരിപ്പ്‌ മുതലായവയും തന്ന യഷ്ക്ാം.

മോഹന! വേഗമാകട്ടെ. രണ്ടു ബുഹ്മചാരികാം ഭിക്ഷഷ്ക്ായി

കാത്തിരിക്കുന്നു.

മോഹിനി:__-ഞാനുടനെ ഭിക്ഷ കൊണ്ടുവരാം.

സംസാരി: (ബ്ൂഹ്മചാരികളോടു) മഹാരാജ്‌! മേളക്കാല

ത്തില്‍ ഞഞ്ങഠം ആദ്യമായിട്ടാണു” ഹരിദ്വാരത്തില്‍ വന്നിരിക്കു ന്നതു”. ദയവായി ഇതുമാതിരിയുള്ള ശുഭവേളയില്‍ ചെയ്യുന്ന യാതയില്‍ ഞങ്ങളെന്താണു ചെയ്യേണ്ടതു്‌” എന്നു പറഞ്ഞുതരു മോ? സാധാരണയായി ജനഞ്ങഠം കാഴ്ചയകരഠം കാണുന്നു സദ്യ കഴിക്കുന്നു വിനോടിക്കുന്നു. ഇതൊന്നും എനിക്ക്‌” തീരെ ഇഷ്ട. മില്ല. ദയവുചെയ്ത്‌ ഇവിടെ എഴ൯റ കത്തവ്യത്തെദ്പയററി ഉപ ദേശിച്ചാലും.

യോഗാനന്ദന്‍:_-ഒരു തീത്ഥയാതയ്യംപോകുമ്പോഠം ആവശ്യമുള്ള

സാമഗ്രികഠം കൈവശം ഉണ്ടായിരിക്കണം. എല്ല വരിത്.നിന്നും. പാതങ്ങാം, വിളക്ക്‌”, കിടക്ക മുതലായതൊന്നും പ്രതീക്ഷിക്കരു ത്‌. ഒരു ജപമാല, ഭഗവത്‌ഗീത, സ്വാഭ്ധ്യായത്തിന്നുവേണ്ട ചില ഗ്രന്ഥങ്ങ., ജപധ്യാനാദികാഠംക്കൊരു മാന്‍തോല്‍ ന്നി കൊണ്ടുപോകണം. കിട്ടുന്നതെല്ലാം കിട്ടുമ്പോളെല്ലാം കിട്ടന്നിടത്തെല്ലാം കഴിക്കരുതു”. അനുഫ്ടാനംചെയ്യ,. കുറെ ലക്ഷം ജപം ച്െയ്തുതീക്കവാന്‍ തീച്ചുയാക്ൂക. ഇതുമാതിരിയുള്ള. പുണ്യപ്രദേശങ്ങളില്‍, പുണ്യവേളകളില്‍ ചെയ്യുന്ന ജപത്തിന്‌* അതുഭതകരമായ പ്രഭാവമണ്ടടു്‌ അതു്‌” ആത്മീഷയപുരോഗതിയെ പ്രദാനം ചെയ്യുന്നതാണ്‌". പാലും പഴവും മാതൃമെ അനുഷ്ടാ നകാലത്തില്‍ കഴിഷ്കാവു. ഭിനംതോറം ഒന്നു രണ്ടു മണിക്കൂര്‍ നേരം മഹാത്മാക്കളുമായി സത്‌ സംഗം ചെയ്യു. ഗീതയിലെ ചില അദ്ധ്യായം അദ്ധ്യയനം ചെയ്യ. നാഠംതോവം രണ്ടുമൂന്നു

ചിട

മണിക്കൂര്‍ മനം അനുഷ്ടികൂട. പ്രഭാതത്തിലും പ്രദോഷത്തിലും ദീര്‍ഘകാലം ധാരണ, ധ്യാനം, ജപം പ്രാത്ഥന എന്നിവ യില്‍: ചിലവാകൂടു. സായംകാലം സങ്കിത്തനം ചെയ്യു. ഇതു മാതിരിയുള്ള തീത്ഥയാത്രയില്‍കൂടി ഒരു പൂഴ്ണ്ണമായ കായ്യുപരി പാടി ടിവസംതോവം ഉണ്ടായിരിക്കണട] യാതൊരു കാരണ ത്താലും നിതൃസാധ൯യെ ഒരു ദിവസംപോലും ഉപേക്ഷിക്കു രത്‌. യാത്രാസ്ഥലങ്ങളില്‍ സാധന അധികമായി ചെയ്യുണം. അങ്ങുമിങ്ങും അലയരുത്‌. ധാരാളം ഭാനം ചെയ്യ ര. മഹാത്മറ ക്കഠംക്കും ഏഴകഠംക്കും രോഗികാംക്കും സേവനംചെയ്യു. സന്ന്യാ സികളേയും മഹാത്മാക്കളേയം ശ്രഭ്ധാഭക്തിപൃവ്വം ഫലപാ ണിയായി സമീപികൂടൂ. ആത്മി പോപദേശങ്ങഠംക്കായി പ്രാ ത്ഥിക്കൂ. അവരുടെ പൂവ്യാശ്രമവൃത്താന്തങ്ങളില്‍ തല്ലരനാക രുത്‌" . 4 ഇമ്മാതിരി തീത്ഥയാത്ര ചെയ്യാല്‍, സ്വല്ലകാലത്തിനകം അത്ഭുതകരമായ ആത്മീയ പുരോഗതി ജുണ്ടാകും.

സംസാര: മഹാരാജ്‌! ഞങ്ങളുടെ യാരൃഷ്ക്ണിടയിര ചില സഹ യാത്രക്കാര്‍ എന്റെറ മനസ്സ്‌'ല്‍ .മതത്തിനേയും ഈശ്വരനേയും കുറിച്ചു ചഛില സംശയങ്ങളെ ഉദ പ്പിച്ചിട്ടണ്ടു. നിങ്ങളുടെ ഗുരുമഹരാജിനെ കണ്ടു്‌ സംശയ സിവൃത്തി വരുത്തുവാന്‍ ഞാനാ ഗ്രഹിക്കുന്നു. അദ്ദേഹവുമായി എന്നെ പരിചയപ്പെടുത്തുമോ?

ഏഅഞാനാനന്ദന്‍:-_ഹേ സോദരാ! അതിവെപ്പുററി വിഷകിക്കേണ്ടാ. [കലികാലമായ ഇക്കാലത്തില്‍ ഇതുമാത്‌'രിയുള്ള പ്രത ബന്ധങ്ങ ഉം സംശയങ്ങളും സാധാരണയാണ്‌. അതിനു കാരണം ജ്ഞാനവും മോഹവുമാണ്‌ . മാതിരിയുള്ള മുസന്ദേഹങ്ങളെ നദിപ്പത്തി ചെയ്യുവാന്‍ ഒരുത്തന്‍ അതിസ്തക്ഷ്മൂബുദ്ധിഷും പവിത്ര ഹൃദയവും ആവശ്യമാണ്‌ . സംസാരി;.....പക്ഷേ, മഹരാജ്‌! ഞാന ഇഞാനിയുമല്ല;; മോഹിതനു മല്ല. ഏനിക്കു ഏററവും യന്ന സവ്വകലാശാലാ വിദ്യാഭ്യാ സം സിഭ്ധിച്ചിട്ടു്ടു. പാശ്ചാതൃതത്വശാസ്ത്രവും പഠിച്ചിട്ടുണ്ട്‌. ഒരു പ്രശ്ശുത്തെ അതിന്‍െറ ഏററവും സൂക്ഷ്മവശങ്ങളില്‍ ചിന്തി ക്കുവാനും അതിന്‍െറ കായ്യയാകായ്യുങ്ങളെപററി തക്കിക്കുവാനും എനിക്കു കഴിയും. യോഗാനന്ദന്‍:..നിങ്ങഠം അഭ്ൃസ്തവിദ്യനെന്നതില്‍ സന്ദേഹമില്ലം പക്ഷേ ഇതെല്ലാം ലൌകീകജ്ഞാനമാണ്‌. ധമ്മത്തിന്‍െറ സ്ത

14 _.

ക്ഷമം മ്മങ്ങളെ മനസ്സിലാക്കുവാന്‍ അതു സഹായിക്കുകയില്ല. എ, ന്നാല്‍ ആടിതൃനന്ധകാരത്തെയെന്നപോലെ ഞങ്ങളുടെ ഗുരു മഹാരാജന്‍ നിങ്ങളുടെ സകച ശങ്കകളേയും ഒ്രൂതീകരിക്കും.

(സുന്ദരദാസന്‍ പ്രവേശിക്കുന്നു)

സുന്രദാസന്‍:_- അപ്പയോ സഹോദരാ! സംസാരിനാഥാ! നിങ്ങ ളിവിടെ ക്ഷണിച്ചുവരുത്തിയിരിക്കുന്ന കാഷായ വ്സ്്രധാരിക. ളായ മാന്രാരാണ്‌ $

സംസാരി:__ഈ ബ്രഹ്മചാരികഠം അങ്ങുള്ള ഒരു സ്വാമിജിയുടെ ആശ്രമത്തില്‍ ചേന്നവരാണ്‌. ആശ്രുമത്തിലേയ്ക്കു' ഭിക്ഷയ്ലചുവേ ന്൯൫ി പന്നവരാണവര്‍. ്‌

സുന്ദയ:-_പ്പിയ സംസാരിനാഥാ! നിങ്ങളെപ്പ്യൊലുള്ള അഭൃസ്ഥവി ദ്ര്‍കൂി പിച്ചക്കാരാലും സമുദായത്തിലെ ഇത്തി ഠംകണ്ണ്ണികളാ- ലും വഞ്ചിക്കപ്പെടുന്നതു' ദയനീയംതന്നെ,

യോഗാ:.-ലാലാജീ! സന്ന്യാസികളും ബ്രഹ്മചാരികളും സമുദായ ത്തിലെ മുഖ്യമായ ഒരു ഭാഗം വഹിക്കുന്നവരാണ്‌.. മുഴുവന്‍ മയവും ആത്തീയപ്രവത്തനം ചെയ്യുന്നവന്‍ മാത്രമേ, യഥാത്ഥ സേവനം സമുദായത്ത നഥംകാന്‍: സാധിക്കൂ. അഖിലലോക. ക്ഷേമത്തിനായിക്കൊണ്ട്‌ അവര്‍ തങ്ങളുടെ അനുഗ്ൃഹങ്ങളേയും സദ്‌ വിചാരങ്ങളേയും നഠംകുമ്പോഠം അവരുടെ ന്യായമായ ആവശ്യങ്ങളെ നിറവോറി അവക്കു സേവനംചെയയ്യുണ്ടതു ഗൃഹ ' സ്ഥന്മാരുടെ ധമ്മമാണ്‌ . സുന്മര:..._.ഈയിടെ കാലം വളരെ മോശമാണ്‌. നിങ്ങളെപ്പ്യോലു ള്ള ജനങ്ങളെ പോററാന്‍ ലൌകികജനങ്ങാംക്കു' ധനകോ സമ യമോ വളരെ വിരളമാണ്‌. അഹോവ്ൃത്തിക്കും ജീവിതത്തിലെ ഏററവും സാധാരണമായ സുഖസമ്പാദനത്തിനും വേണ്ടി അവ ക്ട അത്യധികം ധനവും സമയവും വ്യയംചെയ്യേണ്ടിയിരിക്കുന്നു.

യോഗാ: ലാകീക സുഖഭോഗങ്ങഠം മിനല്‍പോലെ ക്ഷണിക മാണ്‌”. മനുഷ്യജീവിതം ജലത്തിലെ പോളപോലെ ക്ഷണിക മാണ്‌, യാവനവിയ്യുമോ സ്വല്ലകാലത്തേയ്യചമാത്രം. ജഗ ത്തില്‍ കാണുന്ന ഇവയെല്ലാംതന്നെ മായമാണ്‌ . സകല ലാകീ സാധനങ്ങളും ദുഃഖജനകം മാത്രമാണ്‌. ലോകത്തില്‍ ഒരു തരിനുപോലും ആനന്ദമില്പ. നിങ്ങഠം പരഗ്രഹിക്കാനി

- 19 --_

വ്‌ ധനും നശ്വരമാണ്‌. ധനാശയ്യം ഭാരാശയജ്യം നിങ്ങമ്കെ ബന്ധിക്കുകയാണ്‌ ചെയ്യുന്നതു്‌. ഒരു നിമിഷത്തില്‍ മധുരവും. സുഖദവുമായ- ഒരു സാധനം മറെറാരു നിമിഷത്തില്‍ അതി ഒനറ വിപരീതമായ തോന്നലാണുണ്ടാക്കുന്നള ഇതാക്കാണ്‌' ലോകത്തില്‍ അനുഭവപ്പെടാത്തതു്‌ ആയതുകൊണ്ടു ബ്ദ. ദ്ധിമാനായ ഒരുത്തനു ചെയ്യേണ്ടത്‌ തനെറ മനസ്സു മറ്‌ നും രമാത്മാവിലേകാഗ്രപ്പെടുത്തി നിത്യാ൯ന പ്രദവും 'പരമശാന്തി' ഓായകവുമായ പരമധാമത്തെ പ്രാപിക്കുകയാണു'.

സുന്ദര: പക്ഷെ നിങ്ങളെപ്പ്യോലുള്ള കൂട്ടരെല്പാം സാമുദായ!കസ മ്പത്തിനെ സ്വല്ലംകൂടി വഭ്ധിപ്പിക്കുന്നില്ല. ഒരലസജീവിതം ൩. യാിക്കുകമാതൃം ചെയ്യുന്നു.

ജ്ഞാനാ: -.. ലോകത്തിലെ ആത്മീയസമ്പത്തിനെ ഞങ്ങാം പ്രവൃഭ്ധ മാക്കുന്നു. ഒരു ജ്ഞാസി നിഷ്‌ കൃയനായി തോന്നിയേക്കാം. എ. ന്നാലും ഡ്ഷ്‌ക്ടയ്ലസ്ഥഡയില്‍കൂടി അദ്ദേഹം ഏററവും കമ്മം ചെയ്യുന്നവനാണ്‌. തന്െറ ധ്യാനത്തില്‍ അദ്ദേഹം ശാന്തിയു. ടേയ്യം മദ്ധിയ്യുടേഷ്കും പ്രവാഹത്തെ ലോകത്തിലേയഷ്ക്കുയക്കുന്നു... എന്‍െറ പ്രിയ"ദ്റെ"താങ്കരം യഥാത്ഥമ ഹാത്മാക്കക്ടെ കണ്ടു മട്ടീട്ടി ല്ലെന്നു തോന്നുന്നു. അവരെ അളക്കുന്നതും അധികം വിഷ മമാണ്ട..!

യോഗാ:--ഞെങ്ങളുടെ ഗുരു മഹാരാജന്‍െറ ദശനം ഒരിക്കല്‍മാത്രം. ലഭിക്കുന്നതായാല്‍ കൂടിയും നിങ്ങ അത്യന്തം സംതൃഫ്തിയടയു. ന്നതാണ്‌.

സുന്ദര;...ആ ചിരിക്കാം. നിങ്ങളുടെ ഗുരു ഒരു മഹായോഗിയായി രിക്കാം. പക്ഷ നിങ്ങളോ? ന്ദിങ്ങളുടെ ഗുരുവിന്‍െറ പേരില്‍. വെവം വ്യാപാരിക.ഠം! ഇതുവരേയും നിങ്ങഠം എന്തെങ്കിലും സി ദ്ധി നേടരയിട്ടുണ്ടോ?

യോഗാ:-_ഞാനൊരു ഹായോഗാഭ്യാസിയാണ്‌. ആസനം. പ്രാ ണായാമം, ബന്ധം, മുദ്ര, ഇവയെല്ലാം എനിക്കു ചെയ്യാന്‍ കഴി യ്കം.. ധാരണധ്യാനാടികളില്‍ എനിക്കു പൂണ്ണുവിജയമുണ്ടു”. ഓ. രോന്നായി ഞാന്‍ ചക്രഭേദനത്തിനു' ശ്രമിക്കുകയാണു'. എനി ക്ക്‌ ബൊഹ്യാഭയന്തരശുദ്ധിയുണ്ടു .. പോയ പത്തുവഷകാലമായി ഞാന്‍ ബ്രഹ്മചയ മനുഷ്ടിക്കുകയാണ്‌.

-- 10 -

ലം.

ജ്ഞാനാ:_ൂവേഭങ്ങാം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തംം ജ്യോതിഷം. ഉപനിഷത്തുക്കഠം, ബൃഹ്മസ്മൃത്രങ്ങഠം എന്നിവയും മററള്ള പ്ലാ വേദാന്തസാഹിത്യങ്ങളും ഞാന്‍ പഠിച്ചട്ടുണ്ട്‌. വേദാന്തതത്വശാസ്തുത്തിന്‍െറ മേന്മയെപ്പുററി എനിക്ക ആരേ യും തൃഫ്ലിപ്പെടുത്തുവാന്‍ കഴിയും]

സുന്ദര:__ ഇതെല്പാം വജരെ നല്ലതുതന്നെ. സ്വഫ്ലത്തിലോ ജാഗ്ര ത്തിലോ എപ്പ്യോഴെങ്കിലും നിങ്ങഠംക്കു ഈശ്വരദശനം ലഭിച്ച] ട്ടണ്ടോ? എന്റെറ സ്ന്റേഹിതന്‍െറ , സഹമധമ്മിണി ഒരു വലിയ ഭക്തയാണ്‌. അവക്കു പലപ്പോഴ്ചം ഭഗവട്‌ ദശനം സിദ്ധിച്ചി ട്ടണ്ട്‌. ; നിങ്ങളുമായി തക്കിക്കുന്നത്‌' സമയം പാഴാക്കുകയാണെ ന്മ തോന്നുന്നു.

(സുന്ദരദാസന്‍൯ പോകുന്നു!

സംസാരി: _. പ്ര൬൭: ടാ മാപ്പുതരണം. എന്‍െറ സ്നേഹിതന്‍ നിങ്ങളുടെ മനസ്സില്‍ കുറെ കലക്കമുണ്ടാക്കിയതില്‍ ത്താനതിരറ൨ വ്യൃസനിക്കുന്നു. ലോകത്തില്‍ ഓഖരോരുത്തനന്‍േറയും സ്വഭാവം ഭിന്നമാണ്‌. ഓരോരുത്തനം ഇച്ടൂം? പാലുള്ള അടി ന: പറയുവാനുള്ള സ്വാര ന്ത്ൃവുമണ്ടു'. പക്ഷെ ഇക്കാ ലത്ത്‌ കരിയുക അകിപ്പായങ്ങഠം അധികരിക്കുന്നു. ഈത്ത ക്കങ്ങളുടെ മുമ്പില്‍ വിശ്വാസികളുടേയും ധമ്മതല്ലരരുട യും വി ശ്വാസവും ചഞ്ചലമാകുന്നു. എനിക്കിതു കാണുമ്പോഠം വേദന തോന്നുന്നു.

മോഹിനി: ജനങ്ങഥം മറവള്ളവരുടെ സ്വകായ്യുവിഷയങ്ങളില്‍ എന്തിനാണ്‌” തലയിടുന്നതെന്ന്‌' എനിക്ക്‌” മനസ്സിലാകുന്നില്ല. ഓാനാദികഠം ചെയ്താന്‍ അവക്ക്‌ ധനുമില്ല്ലെങ്കിരു മറവള്ളവ൪ ചെയ്യുന്നതില്‍നിന്നും നിരുത്സാഹപ്പുടുത്താന്‍ ഏന്തു കായ്യുമാണു തു? (ഞോനുനന്ദനനോടായിട്ട്‌ മഹാരാജ്‌! ഒയവ്വചെയ്ത്‌. അഞ്ങ്‌ ഞങ്ങളിരുവരേയും അങ്ങയുടെ പൂജ്യഗുയവായ സ്വാമി ജിയുടെ അടുക്കത കൊണ്ടുപോയി ഞങ്ങളുടെ ശങ്കകളെല്പാമക ററി മതപരവും ധമ്മപരവുമായ കമ്മങ്ങളുടെ ശരിയായ നില യെപ്പുററി ഞങ്ങളുടെ മനസ്സില്‍ ഉള്ള വിശ്വാ സത്തെ ദുഡ്ധിഭവി ച്പിക്കുചാനപേക്ഷിക്കുകോ?

സംസാരി: നരജന്മത്തിന്‍െറ ലക്ഷ്യം വാസ്തവത്തില്‍ എന്താണെ ന്നറിയാന്‍ ഏന്നിക്കതിയായ ഇച്ഛുയുണ്ട”. ജീവിതം വെറം തീ ററിക്കും നിറക്കും വേണ്ടിയാണോ; അതോ അവയേക്കാളപരി യായ വല്പതിനും വേണ്ടിയാണോ? സ്വാമിജി ഇക്കായ്യുത്തില്‍ എനിക്കു വേണ്ട ഉപദേശം നല്‍കുമെന്ന്‌ ഞാന്‍ വിശ്വസി ക്കുന്നു.

ജ്ഞാനാ:__തിച്ചുയായിട്ടം. അതുല്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്‍െറ ഉപദേശങ്ങളെ സ്വല്ലനേരത്തേഷ്ക്ു നാ മാത്രം ചെയ്യു. നിങ്ങഠംക്കതിയാ നന്മ ഉണ്ടാകും. നിങ്ങംക്ക്‌ സമ്മതമാണെജിത്‌.. ഇന്നുച്ചയ്യചതന്നെ വിങ്ങളെ അദ്ദേഹത്തി൯റടു ക്കലേഷ്ലച്ഛ നയിക്കുവാന്‍ എനിക്ക്‌” സന്തോഷമാണ്‌ .

സംസാരി:..ഞാന്‍ അഞ്ങയ്മകട അനാവശ്യമായ ബുദ്ധിമുട്ടുണ്ടാക്കുക യില്ലെന്ന്‌' വിചാരിക്കുന്നു. യിശ്ചയമായും ഉച്ചുയ്യ വന്നാലും. ഞങ്ങഠം രണ്ടൊളൂം സ്വാമിജിയുടെ ആശ്രുമത്തിലേയ്ക്കു' കൂടെ പോരാം. കടാ റി ടി ഭാഞാനാ:-എനിക്ക്‌” തീരെ വിഷമമില്ല. വളരെ ശി. ഇപ്പ്യോഠം [| ഞാന്‍ യാത പറയട്ടെ. ഓം നമോ നാരായണായ!

---$-. ഗം 2.

[വ്യാസാശ്രമത്ത്‌ നെത്ര്‌ ലു സ്വമിയിഷുടെ ആശ്രമം... സ്വാമിജി ഒരു മാന്താലിലുപവിഫു പായിരിക്കുന്നു. ആത്മാവന്ദ നെന്ന ശിഷ്യന്‍ ഗുരുവിനെ പസിയല്‍ ശ്രഭ്ധിക്കുന്ന. |

സ്വാമിജി: പ്പിയ തആത്മാനന്ദ:! യോഗനന്ദ നയം ഇഞാനനന്ദ നേയും ഹരിദ്വാരത്തിത്‌ കുംഭമേളഷ്ക്കു' ഭിക്ഷയ്ക്ക്കായിക്കൊണ്ടു്‌” ഞാന്‍ അയച്ചിരുന്നു. എന്റെറ ഉദ്ദേശം ടിപ്യജീവന സുവിശേഷ ങ്ങക്ക്‌ തക്ക അഹതയുള്ള പാരുങ്ങളായ ഗൃഹസ്ഥികളളെ കണ്ടു പിടടിക്കാനായിരുന്നു. അനന്ത സ൩സോര സാഗരത്തിന്‍ നിനം കയറി പരമശാന്തിഷ്ടം ഡിത്യാനന്ദവുമായ മറകരയെ പ്രാപി ക്കാന്‍ ലരകീയ ജനങ്ങളെ സഹായിക്കുകയെന്ന സടുദ്ദേശത്തോടു കൂടി അവക്കു ആത്മജ്ഞാനം പ്രദാനം ചെയ്യേണ്ടതു്‌ യഥാത്ഥ . സസന്പ്യാസിമാരുടെ കത്തവൃയമാണ്‌". ഇന്ന്‌ അഹതരയുള്ള മുമുക്ഷു

ചി

ക്കള്യി അവക്ക്‌ സമ്പക്കമുണ്ടാകുമെന്ന്‌” എനിക്ക്‌ നിശ്ചയ മുണ്ടു”.

ആത്മാനന്ദന്‍:__ശരി തന്നെ, സ്വാമിജീ! ഇക്കാലത്തു്‌ ശ്രഭസംസ്ത്രാര സമ്പന്നന്മാരായ സട്‌ ജനങ്ങളെ കണ്ടു പിടിക്കുവാന്‍ വളരെ ചിഷമമാണ്‌. ജ്ഞാനദാഹത്തേക്കാളും ഭോഗദാഹത്തിനായി. ട്ടാണ്‌ ജനങ്ങഠം ഇതു മാതിരിയുള്ള വലിയ മേളുകഠംകം' വരുന്ന തീ. അഹരയുള്ള സത്യാന്വേഷികളെ അന്വേഷിച്ചു" കണ്ടു:

പിടിക്കുന്നതിനു മുമ്പേ യോഗാനന്ദനും ജ്ഞാനാനന്ദ്നും ഭഗീരഥ.

പ്രയത്നം തന്നെ ചെയ്യേണ്ടിവരും.

സ്വാമി ജീ!:__നീ പറഞ്ഞതു” ശരിതന്നെ. പക്ഷെ കോടാനു കോടി ജനങ്ങളുടെ കൂട്ടത്തില്‍ ആത്മജ്ഞാനം സ്വീകരിക്കാന്‍ .യോഗ്ു, രായ ചില മുമുക്ഷുക്കളെങ്കിലും ഉണ്ടാകാതിരിക്കാന്‍ തരമില്ല.

ആത്മാനന്ദ൯:_ സ്വാമിജീ! ഒരുത്തുമാധികാരിഷുടെ ലക്ഷണങ്ങറം. എന്തെല്ലാമാണ്‌?

സ്വാമിജീ:._ യാതൊരുവ൯' തന്‍െറ മാതാപിതാക്കുന്മാരോടട ഭക്തി! യുണ്ടോ, പ്രശാന്തമായ ഒരു മനസ്സുണ്ടോ, ഇന്ദ്റിയങ്ങളെയെല്ലാം നിയന്ദ്രിക്കുവാ൯ കഴിയുന്നോ, ഏകാഗ്രചിത്ത്മുണ്ടോ, സാധന ചതുഷ്ടരയം ഉണ്ടോ, സാത്വിക ഗുണങ്ങളുണ്ടോ, യതൊരുത്തന്‍. നിരന്തരമായ നിസ്വാത്ഥ സേവനത്താല്‍ ചിത്തശുദ്ധി വരുത്തി യോ, ഉപാസനയാല്‍ അഥവാ പുജനം, കിത്തവം, ജപം, എന്നി വയാല്‍ മനോവി ക്ഷേചങ്ങളുകററിയോ.. മുഖ്യമായി യാതൊരു: വന്‍ ഗുരുവിന്‍െറ ചരണകമലങ്ങളിലിരിക്കുന്നുവോ, യാതൊ രുത്തനൊ ബുദ്ധി പ്ര കാശമേറിയതാണോ, യാതൊരുത്തന്‍ ശാ ഇഞൊയത്തിനെറ മവുകര കണ്ടുവോ, അവനു മാത്രമേ,സത്യ ത്തെ അഥവാ നിത്യമായ ഏകത്വത്തെ ഗ്രഹിക്കുവാന്‍ സാധിക്കൂ]

നന്മനു നാന 4 (യോഗായന്ദനും ജ്ഞാനാന്ദനും പ്രവേശിച്ചു നമസ്കരിക്കുന്നു).

യോഗാ: ഓം നമോ നാരായണായ, സ്വാമിജി മഹാരാജ്‌ ! ഞങ്ങാം ഒരു നല്ല ഗൃഹസ്ഥയുഗഭളത്തെ കൂടെ കൊണ്ടു വന്നിട്ടണ്ടി. അവ ക്ട നല്ല സംസ്ലാരങ്ങളുണ്ടു'. പക്ഷേ, അവരുടെ ബുഭ്ധി നിരീശ്വര. വാദികളുടേയും, സഭമുദായ വാദികളുടേയും, ഭാതിക വാടികളു ടേയും മറമു മതവിരോധികളായ ജനങ്ങളുടേയും വിരുഭ്ധമായ.

ത്ത

_. 10

അഭിപ്പായങ്ങഠം മൂലം കലങ്ങിമറിഞ്ഞിരിക്കുകയാണ്‌'. അവര്‍ തങ്ങളുടെ സന്ദേഹ നിപ്ൃത്തിക്കായി വന്നിരിക്കുകയാണ്‌”.

സ്വാമി ജീ:.എന്‍റെറ കുട്ടികളെ! വളരെ നന്നായി. അങ്ങനെയുള്ള. വരാണ്‌ വാസ്ത്രവന്തില്‍ എന്‍െറ ശ്രദ്ധയെ അഹിക്കുന്നതു”. തീ ച്ചയായം ഞാനവരെ നല്ലതുപോലെ സേവിക്കാം. എന്തുകൊ ണ്ടൈന്നാല്‍ ഞാന്‍ ജീവിക്കുന്നതു തന്നെ സവ്വരേയും സേവിച്ച്‌ സന്തോഷപ്പെടുത്താനാണ്‌'. ശരി, അവരെ അകരേഡ്ക്കു' കൂട്ടി ക്കൊണ്ടു വരൂ.

[യോഗാനന്ദന്‍ പുറത്തുപോയി കൂടെ സംസാരിനാഥ നേയും. അയാളുടെ ഭായ്യുയായ മോഹിനിയേയും കൊണ്ടുവരുന്നു. സംസാരി നാഥനും മോഹി നിയും സ്വാമിജിയ്മ്' മുമ്പില്‍ നമസ്തരിച്ചു' അദ്ദേ ഹത്തിന്‍െറ ആശീര്‍വാദം ഏളല്ലുന്നു. സരഖ്യമായി എല്പാവരും ഇരുന്നശേഷം സ്വാമിജി സംസാരം തുടങ്ങുന്നു.

സ്വാമിജി:__കുട്ടികളെ! നിങ്ങാംക്കു സ്വാഗതം! യോഗാനന്ദന്‍ സനി ങ്ങളെപ്പുററിയെല്ലാം പറഞ്ഞു കഴിഞ്ഞു. നിങ്ങാം ജവിടെ വന്ന തു വളരെ നന്നായി. ഇനി നിങ്ങരംക്കു യാതൊരു ചിന്തയും വേണ്ടാ. ഞാന്‍ നിങ്ങച്ചെ നല്പപോലെ സേവിപ്പാന്‍ തയ്യാറാണ്‌. നിഭയരായി നിങ്ങളുടെ ശ്ങ്കക്ളെ വെളിപ്പെടുത്തിയാലും,

സംസാരി: സ്വാമിജി! മാനവന്ന്‌ ഇജ്ജന്മമായിട്ടു മാതമേ ന്‍ചബ ന്ധമുള്ളോം അതോ ഒരു മുന്‍ജന്മവും പിന്‍ജന്മവയമായി അവന്‍ ബന്ധമുണ്ടോ? അങ്ങനെ പല ജയ്ങ്ങളുമു ണ്ടെങ്കില്‍, നാം എന്തു കൊണ്ടു? അവയെ അറിയുന്നില്ല ?

സ്വാമിജീ:__നരന്‍െറ ആത്മാവു നിത്യമാണ്‌. അനന്തമായി സം സാരചക്രത്തില്‍ ചുററിക്കൊണ്ടിരിക്കുകയാണു'. അതു' അനേക. ജന്മങ്ങളുടെ ഒരു ശ്രോണിയാണു'. ബാല്യം, കയമാരം, യാവ നം. വാഭ്ധക്യം എസ്ിവ ഏതു മാതിരി ജീവിതത്തിന്‍െറ വിവിധ ദശകഠം അഥവാ മാററങ്ങഠം ആകുന്നുവോ, അതേമാതിരി, ജന നവും മരണവ്യം ജീവിതത്തിന്‍െറ വെറം മാററങ്ങഥം മാതമാണ്‌്‌. ഇവിടെ ഒരേ ഒരു വൃത്യാസം എന്തെന്നാല്‍ ആദ്യത്തെ നാലും ഭാതിക മാററങ്ങളും തന്നിമിത്തം ഇന്രിയശഗോചരങ്ങളുമായിരി' ക്കേ ഒടുവിലത്തെ രന്ടും സൃക്ഷ്മൃത്മളും തന്മൂലം ഇസ്രിയങ്ങഠംക്ക്‌? അഗോചരങ്ങളും ആണെന്നുള്ളതും, ശുദ്ധവും സൂക്ഷ്മവും, ഏകാഗ്ര

- 20

വുമായ മനസ്റ്സോടുകൂടിയ ഒരു യോഗിഷ്ക്കു” സംസ്ലാരങ്ങളിന്മേല്‍ - അഥവാ ചിത്തത്തി ന്മേലുള്ള സംയമാഭ ാസത്താല്‍, തന്‍േറയും റവള്ള വരുടെയും പുവ്ൃജന്മങ്ങളറിവാന്‍കഴിയും ഒരു സാധാരണ മത്ത്യന' തന്‍െറ പൂവ്വജന്മങ്ങളറിവാന്‍ സാഭ്ധ്യമല്പ. ഏത്തുകൊ തണ്ടന്നാല്‍ അവന്‍െറ മനസ്സ്‌ സദാ വിക്ഷേചമുള്ളതും, അശുഭ്ധ വും സ്ഥുലവും' ആണ്‌. [സംയമം, അഥവാ ഒരേ സമയത്തുള്ള ധാരണാധ്യാനസമാധികഠം ആകുന്ന യോഗാഭ സം അവയറി ഞ്ഞകൂടഠ്വ്‌ ജീവിതം ഇമ്മാതിരി അഖണ്ഡമായി തുടന്നുകൊണ്ടിരി ക്കുന്ന ഒന്നാണ്‌". ഭാവി ജന്മം ശുഭാശുഭങ്ങളായ പൂവ്വകമ്മങ്ങളുടെ ഫലങ്ങളാൽ നിയന്ത്രിതമാണ്‌. സംസാരി: എനിക്കിതു മനസ്സിലായി. കമ്മാനു സരണം മനുഷ്യാ ത്മാവിന്‌' എണ്ണുമററ ശരീരം ധരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭൂമിക്കുപുറമേ മറ൨ ലോകങ്ങളുമുണ്ടെന്ന്‌' നമുക്കെങ്ങനെ ച്വറയാന്‍ സാധിക്കും? പുരാണങ്ങളില്‍ പിതൃലോകം, ഗന്ധവ്വ ലോകംം സ്വഗ്ലലോകം മുതലായ പല ലോകങ്ങളേയും വണ്ണ! കടുന്നുണ്ടല്പോ? 7 സ്വാമിജി; മുകളില്‍ ഏഴും കീഴെ ഏഴും ആയി പതിനാലുലോക ങ്ങഠം ഭൂതലോകത്തോടു ഘടിപ്പിച്ചതാണ്ട' വിശ്വം, ഇവിടെ ഇരുന്നുംകൊന്ന്ു സ്തരറോപ്പിലും അകേരിക്കയിലുമുള്ള ദൂര ദേശങ്ങളെ നമുക്ക്‌” കാണ്മാന്‍ കഴിയുകയില്ല. കാണണമെങ്കില്‍ കുലി ആകാശവികാനത്തിലോ കയറി വമുക്കവിടെ പോ കേണ്ടിയിരിക്കുന്നു. അതുപോലെ ഭതീകശരീരംകൊണ്ടു ഇതര ലോകങ്ങളില്‍ പോകാന്‍ നമുക്കാവുകയില്പ. എന്നാല്‍ ഒിംഗശ ടീരംകൊണ്ടു മാത്രം പ്രാപ്യുമാണവ. ധമ്മാത്മാക്കഠം ഉപ രരിലോകഞ്ങഠംക്കും ദ്ൂരാത്മ ക്കഠം നിചലോകങ്ങഠംക്കും പോകുന്നു. മനുഷ്യന്‍െറ ബുദ്ധി പരിമിതവും ട൪ബലവുമാണ്ട്‌. അതുകൊ ണ്ടി ജപൃങ്ങഠം വളരെ വേഗത്തില്‍ തിരുമാനത്തിലേയ്ക്കു ടുത്തു ചാടി ബുദ്ധിഷ്റ്ക്കോ ഇസ്രിയങ്ങഠംക്കോ എത്താത്ത സകലതും ഇല്ലെന്ന്‌" വാദിക്കുന്നു, ്‌ സംസാരി :- ഈശ്വരന്‍ ഉണ്ടെന്നുള്ളതില്‍ എനിക്കി സന്ദേഹമേ യി ല്പം പക്ഷേ മനുഷ്യനും ഈശ്വരനുമായുള്ള സംബന്ധം നിക്കു നല്ലതുപോലെ പ്ൃക്തമാകുന്നില്ല. ഭഗവല്‍ സ്ക്രണസ്ലചും കഗവദാരാധനയ്യംും ഉള്ള ആവശ്യമെന്താണ്‌ 3

കം ലി

സ്വാമിജി:-_തീയിനും അതിന്‍െറ പൊരിയ്യക്ുംം സൂയയുനും അതി ഒന്‍െറ രശ്മിക്കും, മുഖത്തിനും കണ്ണാടിയിലുള്ള അതിന്‍െറ പ്രതി ബിംബത്തിനും ഉള്ള സംബന്ധംതന്നേയാണ്‌ ഈശ്വരനും ജീവ നുമുള്ളതു. ഘടാകാശത്തിനും മഹാകാശത്തിനും എന്നപോലെ ജീവാത്മാവിനും പരമാത്മാവിനും തമ്മില്‍ യാതൊരു വൃത്യാസ വുമില്ല. ' ആവരണം അഥവാ അവിദ്യ ജീവനെ മൂടുന്നു. തന്നി മിത്തം തന്‍െറ യഥാത്ഥ സ്വഭാവത്തെ അവന്‍ മറന്ന്‌” തതെററാ നാമരുപങ്ങളെ അവലംബിച്ച്‌ അസത്പമായ ലാകീകബ ന്ധുക്കളിലും സ്വത്തുക്കളിലും ആസക്തനായിം അഹങ്കാരത്താല്‍ സത്ക മ്മടുഷ്‌ കമ്മഫലങ്ങളില്‍ . കുടുങ്ങുന്നു. തെറ സ്വന്തം രൂപത്തെ സാക്ഷാത്‌ കരിക്കാന്‍, പരമാത്മാവൃമായുള്ള തന്‍െറ ഐക്യത്തില്‍ സ്ഥിരപ്രതിഷ്കനേടാന്‍, ഉപാസന അഥവാ ഇരശ്വരാരാധൌന ആവശ്യം ആവശ്യമാണ്‌. അതു്‌” ഹൃദയത്തെ സ്ത്ടികംപോലെ പവ്ീതമാക്കുന്നു. തദവസരത്തില്‍ മാതമേ, ഭിപ്യജ്ഞാനോദയം വരികയുള്ളൂ.

സംസാരി:മതം അനാവശ്യമായ ഒരനുബന്ധമാണെന്നും ഒരാ ദശജീവിതം നയിക്കാന്‍, നാം ,സദാചാരപരരായി വാണ്‌” നമ്മുടെ സ്വത്തുക്കളെ മറവള്ളവരുമായി പങ്കവെച്ചെടുത്താല്‍ മാത്രം മതിയെന്നും സമുദായവാടികളംം ഭതികവാദികളും, നി രീശ്വറചാദികളും പറയന്നു. അതെത്രത്തോളം ശരിയാണ്ട്‌?

സ്വാമിജി: അല്ല, അതുശരിയല്ല. ഭതീകജീവിതത്തെ മാത്രമേ അവര്‍ കണക്കാക്കി യിട്ടുള്ളൂ. ജീവിതത്തിന്നു ശേഷമുള്ളതിനെ അവരവഗണിക്കുകയും ചെയഷ്കിരിക്കുന്നു. ജീവാത്മാവിനും പര മാത്മാവിനും തമ്മിലുള്ള ബന്ധത്തെ അവര്‍ ഗ്രഹിച്ചിട്ടില്ല. ഭഗ വാനെ അദിയാനും ഭഗവതഭക്തിയുണ്ടാക്കാനും വേന്മെ ശാസ്ത്ര മാണ്‌ മതം. മനുഷ്യജീവിരുത്തിന്‍െറ ഏററവും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണത്‌. ഇപ്പ്യോഠം നിങ്ങക്ക്‌ നല്ല തൃഹ്ലിയായെന്നു വിചാരിക്കുന്നു.

സംസാരി:-ഉവ്വ്‌ം സ്വാമിജീ! എനിക്കിനി ചോദിക്കാന്‍ ബാക്കി യൊന്നുകില്പ.

സ്വാമിജി:__എന്‍െറ പ്രിയ കുട്ടികളെ! ആത്മീയ സാധനയുഭട,. ആരംഭഘട്ടത്തില്‍ ഇതു മാതിരിയുള്ള ശങ്കകളടിക്കുക വളരെ സാ

കിം 'ധാരണമാണ്‌'. നിങ്ങാംക്ക്‌ വളരെ നല്ല സംസ്ക്രാരങ്ങളുണ്ടു. കു റച്ചു” പ്രായോഗികമായ സാധന ചെയ്യണം. എന്‍െറ ആത്മി കോപദേശങഞ്ങഠം ഇതാ. (സ്വാമിജി ഉപദേശങ്ങളടങ്ങിയ ഒരു ലഘുലേഖനം നാഠംകുന്നു.) ഇവയെ അനുസരിക്കുവാന്‍ ഒരു ദൂഡ്ധ നിശ്ചയം ചെയ്യു. . ദൈവത്തിലും: വേദതഞ്ങളിലും വിശവാസമി ്ലാത്തവരുമായി അധികം ഇട പെടരുത്‌. അങ്ങനെ ചെയ്താല്‍ മനസ്സിന്‌ കളങ്കം “തട്ടം. സത്യവും അഹിംസയും ബ്ൃഹ്മചയു വും അനുഷ്ഠികൂകൂ. - മധുരമായും സ്വല്ലമായും സംസാരിക്കൂ. ചില മണിക്കൂര്‍ നേരത്തേക്കു മാനം അനുഷ്ടിക്കൂ. ഗീതയും രാമായണ. വും ഭാഗവതവും അദ്ധ്യയനം ചെയ്യു. ഭരതവഷത്തിലെ ണ്ടത്തെ ജൂഷികളും തത്‌ ത്വദശികളും തത്ത്വത്തിന്‍െെ അടി സ്ഥാസസത്യങ്ങളെ ഗ്രഹിക്കുവാന്‍ പ്രയത്നിച്ചു. മനുജനേറയും ജഗത്തിന്‍േറയും പ്രഭവം, പ്രളയം. സ്വഭാവം എന്നിവയുടെ പ്ര ശ്ത്തെ പരിഹരിക്കാന്‍ പരിശ്രമിച്ചു. അവര്‍ അറിവികന്‍െറയും അസ്തിത്വത്തിന്‍േറയും അത്ഥത്തേയും വിലിയേയും ഗ്രഹിക്കാന്‍ ശ്ര മിച്ചു. ജീവിതത്തിനേറയും ജഗത്തിനേയും മാഗ്ലങ്ങളുടേയും, ജീ വാത്മാവും അദൃശ്യമായ പരമാത്മാവും തമ്മിലുള്ള സംബന്ധ ത്തിന്‍േറയും പ്രശ്ശങ്ങളെ പരിഹരിക്കാന്‍ അവര്‍ പരിശ്രമിച്ചു. ശരിയായ ജീപിതം, തപസ്സ്‌ ആത്മപരിശോധന ആത്മപിശക ലനം, ആത്മവിചാരണ, പവിത്രമായ ആന്തരാത്മാവിനെ ധ്യാ നിക്കല്‍ എന്നിവ അഭൃസി ലൂ. ആത്മസാക്ഷാത്‌ കാരം അടഞ്ഞു. അവരുടെ അഗാധമായ സത്യദശനം സൂക്ഷ്മവും അപരോക്ഷവു മാണു്‌. പ്രഥമവും. നേരിട്ടുള്ളതും ജ്ഞാനപരവും രഹസ്യവും ആധുനികവിജ്ഞാനങ്ങഠംക്കൊന്നും നിഷേധിക്കാന്‍ കഴിയാത്ത തും സകല തത്ത്വജ്ഞാനങ്ങളും ങളടെ പ്രയത്നങ്ങളുടെ ന്ത പ്രാപൃസ്ഥാനമായി പ്പസ്ത്ാവിക്കു തുമായ അവരുടെ ആന്ത രാനുഭവങ്ങഠം അടങ്ങിയതാണ്‌ ഉപനിഫത്തുക്കഠം എല്ലാ ഉപ നിഷത്തുക്കളുടേയും സാരമാണ്‌ ഭഗവത്‌ഗീത. നിങ്ങംക്ക പഡിഷദദഭ്ധ്യയവം അസാദ്ധ്യമാ യി തോന്നുന്നെങ്കില്‍ ഭഗവത്‌” ഗ്രീതാഭ്ധ്യയനമെങ്കിലും ചെയ്യേണ്ടതാണ്‌. പ്രഭാതവേളയില്‍ ക്രമ മായ ധ്യാനം ചെയ്യം ഇങ്ങനെയാണ്‌ നിങ്ങാംക്ക ഒരു ദിവ്യ ജീവിതം നയിക്കുവാന്‍ സാധിക്കുന്നത്‌ . ഇവിടെ പൂണ്ണുസാധന യൂടെ സാരത്തെ ഞാനൊരു നല്ല ഗാനത്തില്‍ നഠംകാം. (ഭജോ

രാരധ ഗോവിന്ദ്‌ ?) എന്നു പാടുന്നു,

ഷം റല;

ഭജോ രാധേ ഗോവിന്ദ്‌.

രാധേ ഗോവിന്ദ ഭജോ രാധേ ഗോവി.

രാധേ ഗോവിന്ദ ഭജോ സീതാ ഗോവിന്ദ്‌

ഹരി ബോലോ ബോലോ ഭായി രാധേ ഗോവിന്ദ്‌

മോഹന ബാന്‍സീചാലേ തുംകോലാഖോം പ്രണാംം

തുംകോലാഖോം പ്രണാംം.

ശങ്കര്‍ഭോലെ ഭാലേ തുംകോ ലാഖോം പ്രണാംം

തുംകോ ലാഖോം പ്രണാം പ്യാരേ ക്രോരോം പ്രണാം, (മോഹന ബാ൯സീ......... .)

[രി ഹരേ കൃഷ്ണ ഹരേ രാം രാധേ ഗോവിന്ദ്‌ (മഞ്ജരി)

നാരായണാഹരേ നാരായണാഹരേം നാരായണാഹരേ നാരായണാ. ബ്രാഹ്മമുഹുത്തത്തില്‍, നാലിന്നേഴുന്നേല്‌ കൂട, ബ്രഹ്മസ്വരൂപത്തെ ധ്യാനം ചെയ്യു

രാമാഹരേ രാമാവെന്നു ജപിക്കുക

രാമാ രാമാവെന്നു ഗാനുംചെയ്യു. (നാരായണാ, . .

യോഗാഭ്യാസംതന്നെ കാലത്തു ചെയ്തീടില്‍ രോഗങ്ങളെല്ലാമകന്നു പോകും.

രണ്ടുമണി കൂള൨ മൌനമായ്‌ മേവേണം പവേണ്ടുന്നവാക്കേ പറഞ്ഞീടാവു. (നാരായണാ...

ഏകാദശീവൃതം നോല്ലുക നൂല്ലേരേ ഏകാന്തവാസം താനു ചെയ്തിടുക ഗീതയൊരഭ്ധ്യായമോതുക നാഠംതോ൨ം കു പ്രീതനായ” ദാനങ്ങറം ചെയ്തിടുക. (നാരായണാ...

ഭൂത്യരെത്തള്ളുക സ്വന്തമായ്‌ തന്നെയാ കൃത്യതങ്ങളെല്പാമെ ചെയ്തിടുക

കിത്തനംചെയ്യുക., സത്‌ സംഗം ചെയ്യുക, പാത്തലെ സതൃവാനായി വാഴു. നാരായണാ...

പീയ്യുത്തെ രക്ഷിക്ക സത്യമേ ചൊല്ലുക കഒധെയ്യുമായ്‌ ധമ്മത്തില്‍തന്നെ ചെത്‌ക

ടെ. 4...

ഏററവുമുന്നത ധമ്മമഹിംസയാ_

ണുറേറാരു സ്നേഹത്താലെല്ലാം മെല്ലാം. (നാരായണാ... ആരുടെയുള്ളിലും മുള്ളകുത്തീടൊലാ,

കാരുണ പമാരിലും തോന്നിടേണം

നല്പ ക്ഷമയാലേ കോപം ജയിക്കേണം

ഉപ്പസിപ്പീടേണം വിശ്വപ്രേമം. (നാരായണാ... ആത്മദിനചയു നോട്ടുവെച്പീടേണം പത്മദളായതനേതന്‍ തൂനന. യ:

"(ഹരേ കൃഷ്ണു ഹരേ രാം... ...)

(പിന്നെ മോഹിനിയോട്‌) എന്‍െറ കുഞ്ഞേ! നീ നാഠംതേ ൨൦ ഏതെങ്കിലുമൊരു മന്ൂജപം ചെയ്യുണം. രാമായണപാരായണം ചെയ്യു. സീതയുടെ കാലടികളെ പിന്‍തുടരൂ. ഭത്താവിനെ നല്ല പോലെ സേവിക്ൂ. 'ലാകീകവസ്തുക്കളോടാസക്തയാകരുത്‌, അറ യില്‍ ശ്രീകൃഷ്ണുനെറ ഒരു ചിത്രംവെച്ചു്‌” ഏതെങ്കിലും ഒരു പൂജ നട ത്തു. കാന്തനും ഇക്കായ്യത്തില്‍ നിന്നോടു ചേരാം. സാസാരി: മോഹിനി: സ്വാമിജീ:__ഓം നമോ ഭഗവതേ വാസുദേവായ" (ദമ്പതികളി രുവരും സ്വാമിജിയേ നമസ്കരിച്ച്‌ പൂണ്ണ തൃപ്രായി മടങ്ങുന്നു). പാ

] ഗുരുജീ! ഞെങ്ങളെന്തു മന്്രമാണുരുക്കഴിക്കേണ്ടതു്‌?

ത്തമമംം ൫.൨൦ ള്‍

രംഗം 1. (ഹാരിദവാരത്തിലെ ശംഗാസ്ത്രാനഘട്ടം) (ഹരിദാസിഗ്്ീം മനജിതസിംഹനും സ്ത്രാനംചെയ്തുകഴിഞ്ഞ്‌ കല്ലട കയറിവരുകയര്‍ണ്‍* . അപ്പ്യോഠം അവര്‍ സംസാരിനാഥനേ ജും മോഹിനിയേയും കണ്ടുമുട്ടുന്നു.) മന: അല്ലയോ സഹോദരാ, സംസാരിനാഥ! എന്താണ്‌” നിങ്ങ ഉംക്കിന്നു നേരം വൈകിപ്പ്യോയതു്‌? നമ്മുടെ കൂട്ടരെല്പാം നേര ത്തെതന്നെ കുളിച്ചുകഴിഞ്ഞിരിക്കുനമ. മ, 1

സംസാഭി:--പ്രിയ സ്നേഹിതാ! മോഹിനിയും ഞാനും ഇന്നു വളരെ

. ... 98

നേരത്തെതനെ എഴുന്നേറവവെങ്കിലും., ഞങ്ങാം സ്വാമിജിയുടെ. തുപദേശമനുസരിച്ചു പൂജയില്‍ ഏപ്പെട്ടിരുന്നു.

മന: എന്തു പൂജയാണ്‌? ഇതിനുമുമ്പൊളിക്കലും നിങ്ങഠം യാതെ: രു വിധമായ പൂജയും ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടില്ലല്ലോ. ഹരിദ്ധാരം നിങ്ങഠംക്കു നല്ല ഫലം നല്‍കിയെന്നു തോന്നുന്നു.

സംസ്വരി:_-അല്പം ഹരിദ്വാരമല്പ. തപോവയത്തിലെ സ്വാമി ജിയുടെ കൃപയാണതു്‌. .ഇന്നലെ ഞങ്ങളദ്ദേഫത്തിന്‍െറ ദശന ത്തിന്നായി, പോയിരുന്നു, എന്‍െറ സംശ ഘങ്ങച്ചെല്പാം പമ്പ: കടന്നു. സ്വാമിജിയുടെ ആത്മീയസാധനഷ്ക്രായിക്കൊണ്ടുള്ള ഉപദേശവും ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു. ഉപദേശങ്ങളെ ശ്രഭധാവിശ്വാസപുരസ്സരം അനുസരിക്കുവാന്‍ ഞങ്ങം രണ്ടാളൂമു. റച്ചുകഴിഞ്ഞു. ഞാന്‍ സ്വാമിജിക്ക്‌ വളരെ കടപ്പെട്ടിരിക്കുന്നു. ഇതുപോലൊരാദശ സന്ന്യാസിയെ ഇതിനു” മുമ്പൊരിക്കലും ഞാന്‍ കണ്ടതേജഇല്ല.

മന: ഓഹോ. വളരെ നല്ലതു! പ്രിയ സോദരാ! എനിക്കധികം സന്തോഷമുണ്ട്‌. ഒരു സട്‌ ഗുരുലെ കണ്ടുപിടിച്ചതില്‍ നിങ്ങഠം. ഭാഗ്ൃയശാലികഠംതന്നെ, എനിക്കും ആദ്ദേഹത്തെ ദശിക്കണം. ഭയ വയചെയ്ത്‌ എന്നേഷും പുന്‍െറ ക്ന്ട്യഷുംകൂടെ ഇന്നുച്ചയ്ക്ക്‌ അഭ്ദേഹത്തിന്‍െറ അടുക്കലേയ്യക്്‌ കൊണ്ടുപോകാമോ $

സംസാഭി:...വളരെ സന്തോഷം! സ്വാമിജിയുടെ ആശ്രമത്തില്‍. സകലക്കും സ്വാഗതം ലഭിക്കുന്നതാണു'. എല്ലാവരോടും അദ്ദേ, ഹം അതു നന്നായി പെരുമാറ്നു. അദ്ദേഹത്തിന്‍െറ ദശന ത്തില്‍ നിങ്ങഠംക്കതി യായ ആഈന്ദം ഉണ്ടാകും. നമുക്കെല്ലാവ ക്ടം അദ്ദേഹത്തിന്‍െറ ആശ്രമത്തിലേയ്ക്കു' പോകാം. ദയവായി സേവാരാമനെക്കൂ ടെ കൊണ്ടുവരണം.

മന:._ശരി, കൊണ്ടുവരാം.

രംഗം 2. രാ

(സ്വാമിജിയുടെ അശ്രമം.)

(സ്വാമജീസങ്കീത്തനപരിശീലനം നടത്തുകയാണ്‌. എല്ലാവ, രും ഒന്നായി ഏറവപാടുന്നു ) സ്വാമജീ:..ഹരേ രാമ ഹരേ രാമ. രാമ രാമ ഹരേ ഹരേ ട്രേ കൃഷ്ണ ഹരേ കൃഷ്ണം കഷ്ണ കൃഷ്ണ ഹരേ ഹരേ.

൦. ൫8

(മഞ്ജ ന്‌ രാമഹരേ ജയ രാമഹരരേജയ/രാമഹരേജയ രാമ രാമ ആഹാരനീഹാരിദ്രയെക്കാട്ടിലു_ മാഹാ! മഹോത്തമമാഗ്ലുമില്ലേ ? മാനവജന്മമതേററവുംഒര്‍ല്പഭം നാനാനികൃഷ്ടമാം യോനിയെസ്യേ

ആകയാല്‍ സാധനയിപ്പ്യോഴെചെയ്യുക ചാകാതെ വാഴുവാന്‍ മാഗ്ഗംതേടാന്‍,

രാമാ ഹരേ ജയ രാമാ ഹരേ ജയ രാമാ ഹരേ ജയ രാമാ രാമാ .ബീഹാവം ക്വാറയും ഭൂകമ്പാലാടിലേ? ഹാ ഹാ പഠിച്ചുതതിനാലെന്താ? നാമമോ കീത്തനം തറനോ നിനക്കുണ്ടോ കാമനെ വെന്നിടും വൈരാഗ്യമോ?

(രാമാ ഹരേ ജയ. ,.......) രാജാക്കഠം ചാവുന്നു മന്്രിമാര്‍ ചാവുന്നും “ഭോജാദി വീരന്മാരെങ്ങുദപോയി? രാമനുമെങ്ങുപോയ്‌ ന്‌ 9 കാമോരിഷായ ശ്രീ ശങ്കരനും? ാമ്മമേ മൃത്തിയായ്‌ വന്നു പിറന്നൊരു യമ്മപുതന്താനുമെങ്ങു പോയി? കാസനും വാത്മീകിമാമുനിവയ്യനും വ്യാസനുമെങ്ങുപോയ്‌ രാമ രാമ? ജിന്നയുമെങ്ങു പോയ്‌ ഗാന്ധിയുമെങ്ങു പോയ്‌ വന്നവഴിജ്കകെല്പാം പോയിടുന്നു. കാലന്‍ വരുന്നേരമാരുമേ ശേഷിക്കാ കാല കാലന്തന്നെ സേവിക്കുവിന്‍. (രാമഹരേ ജയ.........) പാട്ടിലോം റേഡിയോ തന്നിലോ, കോട്ടിലോം ചീട്ടി ലോ, നോവലു വായിപ്പ്പിലോം

പം മി

പോരാട്ടം തന്നിലോ, നീരാട്ടം തന്നിലോം ആരാന്‍െറ ദൂഷ്യം പറച്ചിലിലോ

ചരോയം തന്നിലോ, വേശ്യാലയത്തിലോ, പാരം ചലച്ചിതം കാണ്മതിലോം

നേരം പോക്കായിത്തന്‍ നേരം പഴുതാക്കില്‍ സാരമാം ശാന്തി കൈക്കൂടിടു മോ?

നിത്യമാമാനന്ദം കിട്ടുമോ ചൊൽക നീം മർത്യാ! വിചാരണ ചെയ്യു വേഗം.

ധ്യാനവും യോഗവും നാമജപങ്ങളും,ം മാനവാ! സാധനയായി ചെയ്തു.

പാശങ്ങളറവപോമാനന്ദം പൊങ്ങിടുംം വാശമേയില്പാത്ത ശാന്തി വരും.

പാലാഴിവാസനെ സേവിച്ചു വാണീടില്‍ മേലായ സദ്‌ ഗതി താനെ വരും. (രാമഹരേ ജാ...)

(സംസാരിനാഥനുംം മോഹിനിയം, മനജിതസിംഹനുംം ഹരി 'ദാസിജും, സേവാ രാമനും പ്രവേശിക്കുന്നു. പതിവുപോലുള്ള പ്ര ണാമാനന്തരം യഥോചിത്മിരിക്കുന്നു. സ്വാമിജീ തന്‍െറ പതിവു കള്ള യ)

ജീവിതമെന്നാലെന്താണി? എന്‍ പ്രിയ സോദരരേ അതു വെവം ശ്വാസോഛ്വാസ കമ്മമോം ദഹനക്രിയയോ അഥവാ മല മൂത്ര വ്‌സര്‍ജ്ജനം ചെയ്തയോ ആണോ? വെറം ചിന്തനമോം ധനത്തിനോ, നാമത്തിനോ, കത്തിയ്ക്കും ആയിക്കൊണ്ടു' വേണ്ട പ്പാ൯ തയ്യാറാക്കുകയോ ആണോ അത്‌? കലം നിലനിത്താനായി ക്കൊണ്ടു സന്താനോല്ലാദനം ചെയ്തുയാണോ അതു? വക കമ്മങ്ങളുടെയെല്പാം ആകെത്തുകയാണൊ അതു്‌? വിജ്ഞാനികഠം ക്കും ജന്തുശാസ്സ്രയഞന്മാക്കം ജീവിതത്തെപ്പുററി ഭിന്നമാഡ അഭിപ്രാ യമാണുള്ളയ്‌'. ശ്രീ ശങ്കരാചായ്യരേപ്പ്യോലുള്ള തത്വചിന്തകന്മാക്ക്‌' ജീവിതത്തെപ്പുററി വളരെ വൃത്യസ്തമായ ഒരാശയമാണുള്ളതു്‌.

2൫ ജീവിതം രണ്ടു തരത്തിലുണ്ടു്‌. ഭാതികവും ആത്മീയവും ചി ന്തനം. തോന്നല്‍, അറിവു, ഇഛ, ദഹനം. മലമൃത്ര വ'സജ്ജാം,,

ടം:

രക്തരാട്ടം, ശ്വാസോഛ്വാസം ആദിയായവ കൂടി ചേനതാണു" ജീവിതമെന്നു” ജന്തുശാസ്ത്രനഞെന്മാരും, മാനുഷ ശരീരശാസ്ത്ജ്ഞ: ന്മാരും മാനസശാസ്ത്രൂജ്ഞന്മാരും പറയുന്നു. വക ജീവിതം എന്നെന്നേഷ്ചും നില നില്ലുന്നതല്പ. അപായം വേദന. ഭയം ചിന്ത. ക്ലേശം, പ്രയത്നം, പാപം. ജനനം മരണം ജനത്തോടു ക്കൂടിപ്പിറക്കന ജരാവ്യാധ്യാടി ദോഷങ്ങഠം മുതലായവയാല്‍ അകമ്പടി സേവിക്കപ്പെട്ടതാണീ ജീവിതം. തന്മൂലം മനസ്സ്റിന്‍േറ യും ഇന്്രിയങ്ങളുടേയും അച്ചടക്കത്തിനാലും, തയാഗത്തിനുലുംം തപ സ്റ്റിനാലും, വൈരാഗൃത്തിനാലും, അഭ്യാസത്തിനാലും,, സ്വാത്ഥനി ഷേധകമായ ഒരു ജീവിതം യിക്കലിനാലും, ആത്മസാക്ഷാത്‌ കാ രമടത്തെ മഹഫഷിമാരും മാമുനിമാരും ദീരഘദശിമാരും ശക്തിയാ യി പ്രവചിച്ചിരിക്കുന്നതു” ശുദ്ധാത്മാവിലുക്ക ഒരു ജീവിതത്തിനു മാതമേ അനശ്വരശാന്തിയും. വിരതിശഷാനന്ദവുംം പരമസുഖവും.. നിത്യതൃഫ്ലിഷം., അമരത്വവും, നല്‍കാന്‍ സാധിക്ൂട എന്നാണ്‌ . വ്യക്തികളുടെ പലധഷിധമായ രുചികഠംക്കും, ശക്തികഠാംക്ം, സ്വ ഭാവങ്ങാം 9ം, അനുരൂപങ്ങളായ അനേക സുദിശ്ചിതമാഗ്ഗുങ്ങം ആത്മസ്ൃരക്ഷാത്‌ കാരത്തിനുവേണ്ടി! അവര്‍ വധിച്ചിട്ടുണ്ട്‌. ആത്മ സദ്മ്ാതി കാരമാണ്‌? നിങ്ങളുടെ ഏററവും ഉത്തമമായ കട്രമ. മാ ധവജീ ചിതത്തിന്‍െറ പ്യാപ്യസ്ഥാനവും ഇതാണ്‌, ജീവിതത്തി നെറ ഏററവും യന ലക്ഷ്യവും ഇതാണ്‌. നിവ്വാണം, പരമംഗ തി, പരമധാമം, ബ്രാഹ്മിസ്ഥിതി, എന്നിങ്ങനെ പല പേരുകളാലു. മറിയപ്പെടുന്നതും, കട്ശ്ശിീയായി എത്തിച്ചേരേണ്ടതുഃ ആയ സ്ഥാ നവും ഇതുതന്നെ.

എങ്ങനെയായാലും, ഭതിക ജീവിതത്തെ നാം അവഗണിക്ക. ണമെന്ന്‌” ഇതിനത്ഥമില്പ. ഭൂതങ്ങഠം തന്‍െറ സ്വന്തം ലീലയ്ക്കുായി കൊന്ടുള്ള ബുൃഹ്മത്തിന്‍െറ അഥവാ ഭഗവാന്‍െറ പ്ൃകടനമാണ്‌... ബ്രഹ്മത്തിലുള്ള പും സുനിശ്ചിതമായ തയാ. റെടപ്പാണു" ഭതിക ജീവിതം. ദയ. മാപ്പുനല്‍കല്‍ം സഹനശീ' ലംം വിശ്വപ്രേമം, ഉദാരത. ഉതകൃഷ്യത, ധൈയ്യം, മഹാമനസ്തുതം. ക്ഷമം ദൂഡ്ഥമായ ഇച്ഛാശക്തി, തുടത്ങിയുള്ള പല ദൈവീകഥഗുണങ്ങ ളേയും പോഷിപ്പിക്കുവാനുക്ജ പരിശീലനാലയമാണീലോകം. ലോ” കത്തില്‍ മാ ആത്മാവിനെ സാക്ഷാത്‌ ക. രിക്കണളു നക്താണ്‌' ഗീതയിലേയും യോഗവാസിഷ്കത്തിലേയും.

ത്‌

മുഖ്യ ഉപദേശം. അവ പഠിപ്പിക്കുന്നതാവിത്‌” 4“ലോകത്തിലിരി ക്കും എന്നാല്‍ (മാനസികമായി) ലോകത്തിനു പുറത്തായിരിക്കൂ. അംഭസ്സ്സിലെ പത്മദളംപോലെ പെരുമാവ (അനാസക്തനായിരി കൂ"? സ്വാത്ഥതം കാമം, ക്രോധം, ടുരാഗ്രഹം, വിരോധം. അസ്ദയം ഇത്യാദികളുപേക്ഷിച്ച്‌' ദൈവീകസ്വഭാവത്തെ മുവകെപ്പിടിച്ചുകൊ

മാനസീക സന്യാസവും, സ്വാത്ഥപരിത്യാഗവും ഉള്ള ഒരു ജീവിതം “നയി കൂട.

കടിക്കുക, ഉള്ട്മുക, ഉടുക്കുക, ഉറങ്ങുക എന്നിവയെക്കാളൂം ഉല്‍ കൃഷ്ടുതരമായ വേറൊരു ആദശവുമില്ലേ? മനുഷ്യജന്മലബ്ലി വളരെ വിഷമമാണു . അതിനാല്‍ ഇജ്ജന്മത്തില്‍തന്നെ ആത്മാന൯ഭൂതി ട്രയുഖവാനായി ഉറ൨. ശ്രമികൂട. ചക്ര൨ ത്തിമാരേയും പ്രളക്കന്മാരേ യും എല്ലാം തന്നെ കാലം അടിച്ചുകൊണ്ടുപോകുന്നു. തന്മൂലം യോഗസാധനയി തീവ്രമായി പ്രയത്തി കൂട. പരമാനന്ദം അനു ഭവിക്കാം. ചീട്ടാട്ടത്തിലും., സിനിമായിലും, ധൂമപാനത്തിലും, ക്ഷ ണികമായ ഐ;,ന്രിയസുഖഭോഗത്തിനേ റയും, ലൌകീക ജീവിതത്തി നേറയും പുറകെ പായുന്നതിലും, ശനണ്ണയിലും, മത്സരത്ത ലും, അല സമായ വെടിപറച്ചിലിലും സമയം പാഴാക്കുകയാണെങ്കു.൯ നി ങ്ങഠംക്ക്‌ യഥാത്ഥ ശാന്തിയേയും പരമാനന്ദത്തേയും പ്രതീക്ഷിക്കു ലാന്‍ സാധിക്കുമോ? ജിവിതത്തിലെ നാഠംതോവമുട് പോരാട്ട ത്തില്‍ വെട്ടും കത്തുമെല്ലാമേല്ല്മ്പോഠം വിങ്ങളുടെ മനസ്‌ ആത്മീ യപ്ഥത്തി ലേഷ്ല്ച തിരിയുന്നു. അപ്പ്യോഠം വിവേകം, പവെരാഗ്യംം ഇഹലോകസാധനങ്ങളില്‍ വെറപ്പ്‌ം മുക്തിക്കുള്ള ആഗ്രഹം എന്നി വരുന്നു.

വാഴുക എന്നുവെച്ചാല്‍ ലക്ഷ്യത്ത നും പ്രാപ്യയസ്ഥാവത്തനും വേണ്ടി പോരാടുകയാണ്‌. ജീവനം ജയമാണ്‌. ഉണര്‍വുകളുടെ ഒരു ശ്രേണിയാണ്‌ ജീവിതം. നിങ്ങളുടെ ആന്തരീകരിപുക്കളെ നസ്സ്ിനേയും ഇന്രിയങ്ങളേയും കിഴടകൂട. പരിതസ്ഥിതികളേയും.ം കുഷിച്ച പഴയ പഴക്കങ്ങളേയും. പഴ ഭസ്സംസ്ലാരങ്ങളേയും ദുഷ്‌ ചിന്തകളേയും ദുര്‍വാസനകളേയും ജയിച്ചു ദുഷിപ്പിക്കുന്ന ശക്തി കളെ തടയണം.

ജീവിതം ആത്മസാക്ഷാത്‌ കാരത്തിനുധേണ്ടിയയള്ളതാണ്‌. ക്രമമായി സങ്കിത്തനം ചെയ്തു ആത്മാനന്ദം പ്രാപികൂ്ൂ. നിഷ്ണാമ

. 90

കമ്മയോഗം അനുഷ്ിച്ചു' ചിത്തശുദ്ധി വരുത്തു. ജന്ദിയനിഗഹ. ണം ചെയ്തു” സ്വന്ത ആത്മസ്വരൂപത്തില്‍ വിശ്രമികൂട.

കലപ്ല്യി ല്ലാത്ത സുഖത്തിനേ൦യും ആനന്ദത്തിന്‍േറയും അതീത. മായ ഒരനുഭൂതിയാണ്‌ ആത്മീയജീവിതം. പരിപൂള്ല്്തയുടെ ഒരു വാഴ്‌വാണതു്‌'. നിത്യാനന്ദത്തിനേറയും പരമ സുഖത്തിനേറയും രിപ്പിടമായ അമരധാമപ്പാഫ്്ിക്കായി ക്കൊബ്ദ? നിങ്ങറംക്കാകാം ക്ഷയില്ലേ?

അങ്ങനെയാണെങ്കിത്‌,, മനസ്സിനേയും ഇന്ദ്രിയങ്ങളേഷും തന്‍െറ ചൊല്ലടിയില്‍നിത്തു. ല്‍ കൃഷ്ടൂഗുണങ്ങളെ വളത്തു. ആത്മാവിന്‍െറ. സ്വഭാവമറിയാന്‍ ശ്രമിക്കൂ. ക്രമമായ ആത്മധ്യാനം അഭ്യസികൂകൂ. ദേഹാധ്യാസത്തെ കൈവിട്ടു. ഏററവും വലിയ പാപമാണു* ദേഹാ ധ്യാസം. പ്രാന്‍ ചെയ്യുന്നതു “പക്ഷിക്കു. വേണ്ടാത്ത ആലോചന കടെ വെടിയ്മു. ഇഫ്ടുമാഡി വളത്തിയ ആശകളേയുംം പ്രതീക്ഷക. ളേയും, ലാകീിയാഭ്യദയാകാംക്ഷകളേയും പുറം തള്ളൂ. ആഗ്രഹനിഗ ഹം ചെയ്യു. ഇഛകാഠംകക്കുപരിയായുയ രൂ. അപ്പോം മാതമേ അമ രത്വവും അഗാധമായ നിത്യസുഖവും അടയാന്‍ കഴിഷ്ട. പരമധാമ, പ്രാപ്തി അപ്പ്യോഠം മാതമേ ലഭ്യമാകൂ.

ബുഭ്ധിപൂവ്വുമായി വാഴ. പൂണ്ണുമായി ഉപയിഷടദ്ധ്യയനം ചെയ്യു. അജ്ഞാനമാകുന്ന കി|ടങ്ങില്‍നിന്നും പുറത്തു വയ. ബ്രമ്മ ത്തിന്റ മഹിമയേറിയ വെയിലില്‍ ഉലിറൂ. യറവള്ളവരുമായി ജ്ഞാനത്തെ പങ്കവച്ചെടുകൂള. അവിദ്യയാലും, അചവിത്ര ആഗ്ര. ഹങ്ങളാലും ആട്ടപ്പെട്ടിരിക്കുന്നു സിങ്ങുഠം. രൂപങ്ങളുടെ സ്വപൂത്തി ല്‍ നിന്നും ഉണരൂ. വാസ്ത്രവമല്പാത്ത നാമ രൂപങ്ങളെ പിടിച്ചു തുങ്ങുന്നതു” ഉപേക്ഷിക്കൂ. മറച്ചും സജീവമായ, യഥാത്ഥ വസ്മുവെ മാത്രം മുവകെ പിടിക്കൂ. അത്മാവിനെ മാത്രം സ്നേഹിക്കൂ. സജീവ. മായ സത്യം ആത്മാ അഥവാ ബൃഹ്മമാണ്‌ . ആത്മാ മാത്രമേ സ്ഥി. രമായിട്ടുള്ളൂ. ആത്മാവില്‍ വാഴ. ബ്രഹ്മമായിത്തിരൂ. ഇതാണ്‌ യഥാത്ഥമായ ജീവിതം. ്‌

കമ്മയോഗാല്യാസം മുമുക്ഷുവിഒന്‍റ മനസ്സിനെ ആത്മ ജ്ഞാ൯. സ്വീകരണത്തിന്‌ തയാറാക്കുന്നു. അതു” അവനെ വേദാന്താഭ്ധ്യയ നത്തിന്‌ ശരിയായ അധികാരിയാക്കിത്തിക്കുന്നു. ജ്ഞാനയോഗാ -: യസനത്തിലേയ്ക്കു? കമ്മയോഗത്തില്‍ യാതൊരു പരി ശീലനവുമി ല്ലാതെ പെട്ടെന്നെടുത്തു ചാടുന്നത്‌" അറിവില്ലാത്തവരാണി. മാലി;

8...

നൃങ്ങഠം ഇനിയും അവരുടെ മനസ്സില്‍ ഒപ്ചിഞ്ഞ കിടക്കുന്നു. എല്ല വിധത്തിലുമുള്ള പ്രയോജനമററ തക്കങ്ങളിലും, പാഴ”വാദങ്ങളിലും,. അവ സാനമില്പാത്ത ശണ്ണകളിലും, അവര്‍ ഏപ്ലെടുന്നു. തന്മൂലമാ: ണു മ്‌ ത്ഥ്യാവേദാന്തികഠം സത്യത്തെ സാക്ഷാര?കരിക്കുന്നതില്‍ അനാശാസ്യമായ വിധത്തില്‍ പരാജിതരാകുന്നമ ഏതെങ്കിലു. മൊരു വിധത്തില്‍ ആത്മഭാവ സഹിതം നാട്ടിനും നാട്ട കാക്കും നിസ്വാത്ഥസേചാം അനന്തമായി ചെയ്യുന്ന പ്രായോശികവലേദാ: ന്തമാണ്‌ വേണ്ടതു്‌. നിങ്ങളുടെ ഹൃദയത്തില്‍ പ്പേമദീപം കൊളുത്തു. സവ്യരേയും. സ്നേഹിക്കൂ. എല്ലാ ജീവരാശികളേയും നിങ്ങളുടെ സ്നേഹമസ്തണ മായ ആലിംഗനത്തില്‍ ഉംപ്പുടുത്തു. സവ്വവും ഉഠംക്കൊള്ളുന്ന വിശ്വപ്പേമം വളര്‍ത്തു. ഓരാ കമ്മവും സ്തറഹോട്ടീപിതമാക്കൂ.. നിരന്തരമായ കാരു ണ്യകമ്മഞ്ങളാല്‍ മാത്രമേ അമരത്വം പ്രാപ്യ, മാകൂ. വിരോധം, കോപം, അസമയം ആടിയായവ തുടന്നുള്ള. സസ്നേഹസേവ ത്താല്‍ ഒ്ദരീകൃതമാകുന്നു. കൂടുതല്‍ ശക്തിയും. കൂടുതല്‍ സത്തോഷവും. കൂടുതല്‍ സംതൃഫ്ലിയും കാരുണ്യകമ്മഞ്ങ. ളാല്‍ ലഭ്യമാകുന്നു. എല്ലാവരാലും വിങ്ങഠം സ്ന്േഹിക്കപ്പെടും. ദയ, ധമ്മപരമായ പ്രപ്പത്തികാം, കുരുണാമസ്തണമായ സേവന: ങ്ങറം എന്നിവ ഹൃദയത്തെ ശുഭ്ധികരിച്ച്‌, മുഴവാക്കി, ഹൃല്‍കമല ത്തെ മുകളിലേഷ്യടു. തിരിച്ച്‌” മുമുക്ഷയവിനെ ടിവ്യപ്പകാശ സ്വീകരണ ത്തിനു തയ്യാറാക്കുന്നു.) [റ്‌ ലി ടിവ്യജിവനംനയിച്ചുംം ലാക'യകത്തവ്യങ്ങളെ നിറവേററി: യും ശ്രഭ്ധാ ഭക്തി സമന്വിര.ം ഭഗവന്നാമാലാപ്യനംചെയ്തും നിങ്ങ. ജെപല്പാവരും അഗാധമായ നതൃശാന്തിയേയും നിരതിശയസുഖത്തേ യും അനുഭവിക്കുമാറാകട്ടെ ! (പ്രഭാഷണാനന്തരം ജാസ്സ്‌ പിരിയുന്നു. പുതുതായി വന്ന. ട്‌ സ്വാമിജിയെ മുറിയിലേഷ്ക്കനുഗകിക്കുന്നു..) സ്വാകിജീ;__ (സംസാരിനാഥയോളഴു) സ്വാഗതം. പ്രകാശത്തിനേറ. : ശിശോ! നിങ്ങളുടെകൂടെ ഇവിയും ചില സ്ന്റേഹിതട്ര കൊണ്ടു വന്നിട്ടുണ്ടല്ലോ. അവരും ദിവ്യജീവനത്തിനെക്കുറിച്ചുള്ള പ്രഭാ & - ഷണം കേട്ടിരിക്കമല്പാ. ഇതു്‌” സകല തുപദേശങ്ങളുടേയും 7 സാരമടങ്ങിയിട്ടുള്ളതാണു്‌. പ്രഭാഷണത്തിന്‍െറ ചില പ്രതികഠം ഇതാ. നിങ്ങളുടെ സ്നറേഹിതന്മാക്ക്‌' ഇവ വജരെ ഉപ. യോഗപ്പദമായിരിക്കും.

ഴ്‌

കനജിത:_മഹാരാജ്‌! ഞാ൯ അവിടത്തെ മഹിമ എന്‍െറ സ്നേഹിതന്‍ സംസാരിനാഥനില്‍ന്മിന്നുംകേട്ടു. അവിടത്തെ ദശ നത്തിനായി വന്നതാണ്‌. പ്രകാശപ്രദവും ആത്മോന്നതകര വുമായ അവിടത്തെ” പ്രഭാഷണത്തില്‍ന്ിന്നും ഗുണമടയുവാന്‍, ഏനിക്ക്‌ വളരെ സന്തോഷമുണ്ട്‌.

സ്വാമിജീ:__നിങ്ങളെ സേവിക്കുവാന്‍ ഞാന്‍ സദാ സന്നദ്ധനാ ണ്‌. ഇജ്ജന്മത്തില്‍തന്നെ നിങ്ങളെല്പാവരും മോക്ഷം പ്രാപിക്ക ണം. നിങ്ങളുടെ പരമപുരുഷാത്ഥം ഇതായിരിക്കണം. നിങ്ങള ടെ പത്തി ഒരു വലിയ ഭക്തയാണെന്നു ഞാന്‍ കാണുന്നു. സങ്കീ ത്തനവേളയില്‍ അവാം ഭാവസമാധിയിലായിരുന്നതു ഞാന്‍ കണ്ടു. ഒരു നല്ല ഭായ്യുയെ ലഭിച്ചതില്‍ നിങ്ങഠം ഭാഗ്യശാലിത ന്നെ. നിങ്ങളുടെ മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിതങ്ങളാണു്‌”. ഉപനിഷത്തുക്കളും ഗീതയും നിങ്ങഥം പഠിക്കണം. ആത്മീയ ന്ഥാവില്‍ നിങ്ങിരുവരും പുരോഗതി പ്രാപിക്കും. [6 [ബ്രാഫമിസ്ഥി തി നിങ്ങളിരുവരും അടയുമാറാകട്ടെ!

“സേവാരാമന്‍: എനിക്കു നിസ്വാത്ഥസേവനത്തിത അതിയായ പ്രീതിയുണ്ട്‌. അവിടത്തെ ഉപദേശം എനിക്കും ആവശ്യമുണ്ട്‌.

്വാമിജീ: ... സുദീര്‍ഘമായ. നിസ്വാത്ഥ സേവനത്താല്‍ നിങ്ങഠംക്ക്‌” ചിത്തശുദ്ധി ലഭിച്ചിട്ടുണ്ടു'. പക്ഷേ, അതില്‍ ഭക്തിയുടെ കല ച്ലില്ല. കമ്മയോഗത്തിനെ പൃത്തിയാക്കാ൯ ഭക്തിയോഗമോ അല്ലെങ്കില്‍ ജ്ഞാവയോഗമോ ആവശ്യമാണ്‌. ഭക്തിതന്നെ “ജ്ഞാനത്തില്‍ പയ്യവസാനിക്കുന്നു. പരാഭക്തി ജ്ഞാനം തന്നെ യാണ്‌ അതിലേതെങ്കിലുമൊന്നിനെ സ്വികരി രണ്ടിനേയും നിത്യാഭ്യാസത്തില്‍ ഗ്രഹികൂട്ട. നിങ്ങാംക്ക്‌' വികസനം ത്തിലുണ്ടാകും.

(ഹരിദാസിയോട്ട്‌ ) എന്‍െറ കുട്ടി! നദിക്ക്‌ വളരെ നല്ല സംസ്ലാരങ്ങളുണ്ദ്‌. ശരിയായ മാഗ്ധുത്തില്‍ കൂടിയാണ്‌" നീ ചരി ക്കുന്നത്‌. നാരായണഭാവര്‍ത്തോടുകൂടി പതിക്ക്‌ സേഖനംചെയ്യ ,. സാവിത്രിയുടെ കാല്‍ ചവിട്ടുകളെ പ.ന്‍പറ൨. ആന്തരികസാന്ദ യ്യും്ച വിനയം. അടക്കം, പാതിവ്രത്യം എന്നിവ വിനക്ക്‌' യഥാ ഞ്ഥ ഭൂഷണങ്ങളാണ്‌ . വളരെ ജാഗ്രതയായി അവയെ രക്ഷിക്ൂട. നിന്‍െറ വ്രിയതമനെ ആത്മിയവളച്ചുയില്‍ സഹായിക്കൂ.

(സകലരും സ്വാമിജിയെ നമസ്കരിച്ചു" യാത്ര പറയുന്നു.)

എല്‍

പം രം:

ത്തമ്മം 4,

രംഗം 1 0

(ഹിന്ദുധമ്മബോധിവി സഭയുടെ പന്തല്‍)

[കശുകശെ പേതുന്ന പേശലാംഗിമാരും. കരയുന്ന കുഞ്ഞു ്ങളൂം അടങ്ങിയ അഭ്ധനിദ്രിതരായ ഉദ്ദേശം 200 ശ്രോതാക്കഠം. ഹി ന്ൂമതമാഹാത്മ്യത്തെപ്പററി മഹാമഹോപാഭ്ധ്യായ പണ്ഡിററ്‌ ന്്രശേഖരശാസ്ത്രി പ്രസംഗിക്കുന്നു )

ശാസ്്സിജി: സഹോദര സഹോദരികളെ, വളരെ പുരാതനകാല മായി വിലനിന്നു വരുന്ന ഒഠദ്വിതീയചതമാണ്‌ ഹിന്ദുമതം. തിനെ തകക്കാന്‍ പല വിദേശാക്രമണങ്ങളും അവരുട മിഷഈ റി മുതലായ പല തന്തത്ളും പരാജയമടഞ്ഞതേയുള്ളൂ. ഇതി ന്‌' കാരണമെന്താണു'? പുരാണ മഹിമയേയും വേദശാസ്ത്രങ്ങ ളേയും നിലയിത്തിയ ശ്രീശങ്കരാചായ്യുരേപ്പോലുള്ള അനോകം ആച യ്യുവയ്യുന്മാര്‍ നാട്ടില്‍ കൂടക്കൂടെ ഉത്ഭവിച്ചിട്ടണ്ടു'. .വ്ൃവുമുഠംക്കൊള്ളുന്ന മതമാണിതുള്‌: എതിരില്ലാത്ത സാമുദായിക. നിബന്ധനകളും മാനവചരിതൃത്തില്‍ ഇതുവരെഷ്ടചും അജയ്യമായ സാമുദായികവും വ്യക്തിപരവും ആയ വീതികളും ഇതിലുന്ടു്‌. കമ്മം. പുനര്‍ജന്മം മുതലായ ഇതിന്‍െറ തത്ത്വങ്ങളും, ഇതു പുല ത്തുന്ന ഇയശ്വരനും മനുജനും തമ്മിലുള്ള ബന്ധവും. നരനെ പരം പൊരുഷാക്കി മാററന്ന ഇതിന്‍െറ മഹാപഠാങ്ങളും ഇരൂ വരെയും ലോകത്തിലെ ാതൊരു ന്തകനാലം മറക്കാന്‍ ഴിയാത്െതന്നെയിരിക്കുന്നു. ഏഎന്തുകൊണ്ടൈന്നാല്‍ തിവ്രതപസ്സി നാലും അഗാധധ്യാനത്താലും നമ്മുടെ പൂച്ികജുഷിവയ്യുന്മാര്‍ ഏപ്പെടുത്തി സ്ഥാപിച്ചതാണിവ. (സുന്ദരദാസനും, മായാവതിയും. സാപ്പ്ടൂരാമനും., ഭേശരാ ജനും പ്രവേശിക്കുന്നു: അല്പസമയം ഒര്‌ ടത്തൊഴിഞ്ഞുനിഷ്ത്‌ പ്പ സംഗം ശ്രഭ്ധിക്കുന്നു. ശാസ്ത്രിജി തുടരുന്നു.)

ആധുയികവിജ്ഞായികളും, സാമുദായികവാട കളം, വാിരീശ്വ രവാടികളും, കൌതീക പാദികളും ചാവ്യാകന്മാരും ചെടവത്രിന്‍റ യൂം മതത്തിന്‍െറയും ആവശ്യത്തെ നിരസിക്കുന്ന. അവര്‍ അന്ധ

-. 94.

കാരത്തില്‍ തപ്പിനടക്കുന്ന അജ്ഞാനികളാണി. മതങ്ങളുടെ ഐ.

ന്രിയപരമായ ജീവിതത്താത്‌ തെററായ മാഗ്ലത്തില്‍ ക്കൂടി നയിക്ക പ്പെട്ട അവക്ക്‌” അതിനുമേല്‍ (ഇന്രിയസുഖത്തിനുമേല്‍) ഒന്നും കാ ണാന്‍ കഴിയുകയില്ല. ഈശ്വരനില്ലാതെ ജീവനേ ഉണ്ടാവാന്‍ ഴിയില്ല. സകല ആസ്തിത്വത്തിനന്‍േറയും അടിസ്ഥാനം ഭഗവാനാ ണ്‌. ദൈവത്തില്‍ നിന്നാണ്‌ എല്ലാ ജീവരാശികരഠംക്കും ചൈത നയവും ശക്തിയും ലഭിക്കുന്നതു്‌.

സുന്ദരദാസന്‍:_--(തടയുന്നു.) ഇതെല്ലാം അസംബന്ധമാണ്‌. നി, ങ്ങളുടെ പ്രസംഗം വെറം ആവേശജമാണ്‌. വിജ്ഞാനത്തി ന്‍െറ പരീക്ഷണത്തില്‍ അതു തകന്ന്‌ പോകും. തക്ത്തിനു മു. മ്പില്‍ നിങ്ങാം കൊമ്പു കത്തിപ്പോകും.

ദേശരാജന്‍:.-മതം അനാവശ്യമായ ഒരു അനുബന്ധമാണു്‌, രാ ഫ്ടത്തിന്‍െറ അധഃപതനത്തിനും ദാരിദ്ദ്യത്തിനും നിങ്ങളെപോ ലുള്ള ആളുകളാണു" ചുമതല വഹിക്കുന്നതു". വളരെ യുഗങ്ങ ളായി സമുദായം നിങ്ങളാല്‍ നിര്‍ദ്ദയമായി കൊള്ളയടിക്കപ്പെ ട്ടിരിക്കുന്നു.

ശാസ്ത്ിജി:__.എനിക്കു തടസ്സ മാവശ്യമില്ല. ആക്കെങ്കിലും ഏതെ കിലും സംശയമുണ്ടെങ്കിര പ്രസംഗം കഴിഞ്ഞിട്ട” എന്നോട്‌ ചോടിക്കാവുന്നതാണ്‌'. എന്‍െറ പ്രസംഗം കേഠംക്കാനിഷ്ടുമി ല്ലാത്തവര്‍ മാനമായി പുറത്തുപോകട്ടെ.

പണ്ഡിററ്‌ ജീ! അസംബന്ധം പുലമ്പ ല്ലേ. വല്ല വിമശാത്തെ ഒഴിക്കാനുള്ള ഒരുപായമാണിതു”. വാദത്തില്‍ തോറവപോകുമെന്ന്‌ നിങ്ങാം ഭയപ്പെടുന്നു. നി ഞ്ങാംക്കൊന്നുംതന്നെ അറിഞ്ഞുകൂടാ. ഇവിടെ ലഭിക്കുന്ന അല്ല ദൃവ്യത്തിനായിക്കൊണ്ടു" നിങ്ങസ അഭ്ധനിദ്ിതരായ ശ്രോ താക്കളോടട വല്പതും പറഞ്ഞു വഞ്ചിക്കു കയാണ്‌.

സ്വപ്പാട്ടുരാമ൯: ഥം ഥു

മായവതി: ഇതു' തീച്ചുയായിട്ടും അസംബന്ധം തന്നെയാണ്‌. ങ്ജാംക്കിതനുവദിക്കാന്‍ വയ്യാ. ഒന്നുകില്‍. പണ്ഡിററ്ജി ങ്ങഠംക്ക്‌ തൃഫ്തികരമായ ഉത്തരം നഠംകണം. അല്ലെങ്കില്‍ പ്ര സംഗവേടിയില്‍.നിന്ന്‌ താഴെയിറങ്ങി പരാജയം സമ്മതിക്കണം. വരുവിന്‍ സോദരരെ! നമുക്കി വിഡ്ഡി യെ പുറത്തോട്ടിക്കാം.

(മായാവതി പ്രസംഗവേടിയിലേഠന്നു. മറവള്ളവര്‍ പിന്‍തുട രുന്നു. ശാസ്ത്്രിജിയെ അവര്‍ താഴെ തള്ളുന്നു. അവരും ശാസ്ത്രിജി യൂടെ കൂട്ടരും തമ്മിത കലഹമുണ്ടാകുന്നു. തടസ്ഥമുണ്ടാക്കിയവക്ക്‌ ചില അടികഠം ഏല്‍ക്കുന്നു. അവര്‍ ഓടിക്കപ്പെടുന്നു. സംഭ വം നോക്കിക്കൊണ്ടിരുന്ന ജ്ഞാനാനന്ദനും സേവാരാമനും ഇതക്കകൂട്ട രെ സമീപിക്കുന്നു.)

.സേവാരാമന്‍:-_സുഹൃത്തുക്കമെ! നിങ്ങഠംക്ക്‌' പരുക്കേറേറാ? കഴി യുമെങ്കില്‍, ഞാന്‍ നിങ്ങളെ സഹായിക്കട്ടെ.

ദേശരാജന്‍:__ സ്നേഹിതാ! വളരെ നന്ദി. ഞങ്ങാംക്ക്‌ പരുക്കൊ നും ഏററിട്ടില്ല. ലഹളയില്‍ കാട്ടാളന്മാർ മായാവതിയു ടെ പുതിയ സാരിഷയേയും ചെരുപ്പ്റിനേയും ചതച്ചു ചമ്മന്തിയാ ക്കിയതേയുള്ള.

' ജ്ഞാനാനന്ദന്‍; _.-. സോദരരെ; ഏനിക്ക്‌ മാപ്പു നല്‍കണം: ഞാനറി വില്ലാത്തവനാണ്‌”. ഹിന്ദുമതത്തെക്കുറിച്ച്‌” നിങ്ങഠംക്ക്‌ സംശയ ങ്ങളുണ്ടാവുന്നതു” ന്യായ മായിരിക്കാം. പക്ഷെ നിങ്ങളനുസരി ച്ച മാഗ്ലം രീരെ പരിഷ്‌ കൃതമല്ല. ശാസ്ത്രിജി പ്രസംഗാനന്തരം നിങ്ങളുടെ ചോദ്ങ്ങംക്കുത്തരം നല്‍കാമെന്നേററതു ശരിയായി രുന്നു, നിങ്ങളത്‌" സമ്മതിക്കേണ്ടതായി രുന്നു. ഞാന്‍ നിങ്ങളുടെ സന്ദേഹനിപൃത്തി വരുത്താനായി എനെ ഗുരുജിയോടപേക്ഷി ക്കാം. എനെറകൂടെ നാളെ നിങ്ങാംക്ക്‌ വരാം.

. ദേശരാജനു:--നല്പതു”, ഞങ്ങഠം തയ്യാര്‍. ദയവായി നാളെ വന്ന്‌?

ഞങ്ങളെ നിങ്ങളുടെ ഗുരുജിഷടെ നികടത്തില്‍ കൊണ്ടുപോകൂ.

(ജ്ഞാരാനന്ദസ പോകുന്നു.) കാ (അവര്‍ തങ്ങളുടെ ക്യാമ്പിലേയ്യച്ുപോകുന്നു. മറ൨ സ്ത്രീകള ടെ മുമ്പില്‍ മയോവതി കരയാന്‍ തുടങ്ങുന്നു. അവര്‍ അവളെ ശ്വസിപ്പിക്കുന്നു.)

ഹരിദാസി:-_പ്രിയ സോദരീ! പ്രസംഗവേടിയില്‍ കുതിച്ചുകയറി യതില്‍ നിങ്ങാംക്ക്‌ തെവപററിപ്പോയി. ആണുങ്ങളുമായി ശണ്ണകൂടുന്നതു” പെണ്ണുങ്ങളുടെ വേലയല്ല.

മോഹിനി; സോദരീ! നിങ്ങഠംക്കെങ്ങടനേയാണിത മ്്യ്യുമുണ്ടാ യതെന്ന്‌ ഞാന്‍ ആശ്ചയ്യപ്പെടുന്നു. ഒരിക്കലും നാം നമ്മുടെ

ടം

അടക്കമൊതുക്കത്തെ കൈവിടരുത്‌. മറ൨ പുരുഷന്മാരെ സ്തൃശി ക്ാതിരിക്കാ൯ നാം ജാഗ്ൃതയായിരിക്കണം.

മായവതി:__ സോദരികളെ! എന്‍െറ തെററ്‌ ഞാന്‍ സമ്മതിക്കുന്നു. നരിഞ്ങം വളരെ ഭാഗൃശാലിനികളും വീട്ടില്‍ വളരെ ക്ഷേമവതി കളുംതന്നെ. ഒരു സ്ത്ലിക്ക്‌' ശരിയായ സ്ഥാനം വീട്ടിന്നകത്താ ണെന്നു എനിക്കു നല്ല ബോദ്ധ്യമായി. - എന്‍െറ വീട്ടജോലി കംക്ക്‌ സംബന്ധപ്പെടാത്ത, വീട്ടിന്‌ പുറത്തു നടക്കുന്ന യാ തൊരു കായ്യങ്ങളിലും ഞാനിടടെ ടുകയില്ലെന്ന്‌” വാഗ്ദാനം ചെ യ്യുന്നു. )

(ഹരിദാസി മീരയുടെ ഭക്തിരസമായ ഒരു ഗാനം ആലാപ

നം ചെയ്യുന്നു. സ്്്രികഠം മൂവരും ഏറവപാടുന്നു.)

ഹേരിമൈം തോ ദര്‍ദ്‌വാനി മേരോ ദര്‍ദിനാ ജാനെ കോയ്‌_

ഘായത്കിഗതി ഘായത്‌ ജാനേ ജോ കോയി ഘായല്‍ ഹോയ്‌

ജാഹരി കീ ഗതി ജഫരി ജാനെ കീ ജിന്‍ ജാഫര്‍ ഹോയ്‌

സ്ൂലീ ഉരപ്പുര്‍ സേജ്‌'ഹമാരീ സോഹന്‍ കിസ്‌ വിധഹോയി ഗഗന്‍ മണ്ഡല്‍പര്‍ സേജ്‌ പിയാകി കിസ്‌ വിധമിതനാഹോയ്‌ ഒര്‍ കീ മാര്‍! ബ൯ബന്‍ഡോളും വൈട്‌ മില്യാനഹീം കോയ്‌ മീരാകി പ്രഭൂപീര്‍ മിട്ടേഗീ ജബ്‌ വൈട്‌' ബാം വലിയാഹോയ്‌.

(മഞ്ജരി)

ഗോവദ്ധയഗിരിധാരി, മുരഖൈരിം

ഭൂപരന്‍൯. ശ്രീവര൯, മീരാവരന്‍..-

സന്താപം താങ്ങാതെ ഞാനെന്‍െറ ചങ്ങാതി! കാന്താരം തോവമലഞ്ഞിടുന്നേന്‍.

പാരം പൃൂണപ്പെട്ടൊരല്ലാതീവേദ൩_

യ്രാരറിയുന്നു നീ ചൊല്പതോഴീ! (ശോ... .) രത്നത്ങാം വില്ലതി മാഗ്ഗമറിയുവാ൯ രത്ഥധ്യാപാരിയേ ശക്തനാകൂ.

ഫഏന്നതുപോലെനന്‍െറ വേദനമററാരും

നന്നായ്‌ ഗ്രഹിക്കുവാന്‍ ശക്തരല്ല. (ഗോ... ....)

കുന്തമുനമേലെന്‍ ശയ്യുക ടക്കുന്നു; “ഹന്ത! ഞാനെങ്ങനെ നിദ്ചെയ്‌വൂഃ

പം.

കാന്തന്‍െറ ശയ്യുയോ വാനത്തിലാണല്ലോ; ചന്തത്തിലെങ്ങനെ ങ്ങാം ചേരും? (ഗോ... .. എക്ങെങ്ങു പോയാലും വൈദ്യനെ കാണ്‍മിലഃ;

ഏങ്ങനെ വേദന പോക്കീടേണ്ടൂ$

മീരാതന്‍ കാന്തനാം ഗോപാലന്‍ വന്നെന്നാല്‍ ആരാലാവേദാ പോകുംവേഗം. (ഗോ... ...)

ട്‌

ത്ത രംഗം

(സ്വാമിജിഷ്ടടെ ആശ്രമം:-- സ്വാമിജി ഗീ താഷ്ലാസ്സ്‌ വടത്തി ശൌഓണ്ടിരിക്കകയാണ്‌ .)

സ്വാമിജി: __. തപസ്വി ഭ്യോധികോ യോഗീജ്ഞാനിഭ്യോ /പിമതോ/ ധിക$ഃ കമ്മിഭശ്ചാധി കോയോഗിീ തസ്താട്‌ യോഗീ ഭവാജജ്കുന യോഗിനാമപിസവ്വേഷാം മദ്‌ ഗതേനാന്തരാത്മനാ ശ്രദ്ധാവാന്‍ ഭജതേ യോമാം സമേയുക്തതമോ മതഃ (എല്ലാവരും. ശ്ലോകങ്ങളെ ഏറ൨ ചൊല്ലുന്നു.) സ്വാമിജി: (തന്‍െറ കൂടെ വസിക്കുന്ന ഒരു ശിഷ്യനോടു) രാമ ദാസാ! ശ്ര്രോകങ്ങ ളെപ്പുററിയുള്ള നിന്‍െറ വ്യാഖ്യാനം കേഠം ക്കട്ടേ. രാമ... (വ്യാഖ്യാനിക്കുന്നു). തന്‍െറ ഹൃദയത്തെ ഭഗവാനന്‍െറ പാദാ രവിന്മങ്ങളില്‍ ചേത്ത ഒരു ഭക്തന്‍ തപസ്വികളെക്കാളം, ജ്ഞാ നികളെക്കാളും, ഫലേഛ ദയാടു കൂടി കമ്മം ചെയ്യുന്ന വരെക്കാളൂം അധികം വലിയവനാണ്‌ . എല്ലാ യോഗികടിലും വെച്ച്‌” ശ്രഭ്ധ യോടു കൂടി ഈശ്വരാരാധനം ചെയ്യുന്നവനാണ്‌” ഏററവും ഉത്തമന്‍. സ്വാമിജി: _ ഇപ്പ്യോഠം ആത്മാനന്ദന്‍ വൃ യാഖ്യായിക്കട്ടെ. ആത്മാനന്മന്‍:__കമ്മയോഗികളേക്കാളും, വേദജ്ഞന്മാരെക്കാളും, തപസ്വികള്െക്കാളും അധികം വലിയവന്‍ ആത്മ്ഞാനമടതഞ്ഞ വനാണ്‌. ഏററവും ശ്രദ്ധാസമന്വിതം തന്‍െറ ആത്മാവിനെ എന്നില്‍ (ഭഗവാനില്‍) ഉറപ്പിച്ചവനാണ്‌' സകല യോഗികളി ലും വെച്ചു്‌' ഏററവും ഉത്തമന്‍.

... 89

സ്വാമിജി.__യോഗാനന്മദാ! നീ ദയവായി നിന്‍െറ അഭിപ്രായം കോംപ്പിക്കുമോ?

യോഗാ:-__യോഗസാധനകളാല്‍ കുണ്ഡലിനിയേ ഉണത്തിയപനാ ണ്‌ തപസ്വികളെക്കാളം, ജ്ഞാനികളെക്കാളും, കമ്മികളെക്കാ* ഉം അധികം മഹാന്‍. അവനാണ്‌. എല്ലാ യോഗികക്െക്കാട്ടി ദും ഏററവും .ഉത്തമന്‍.. എന്തുകൊണ്ടെന്നാല്‍ അവന്‍ ശ്രദ്ധ യോടു കൂടിയ ഭക്തിയുള്ളവനാണു്‌..

സംസാരി: മുഖ്യ ശ്ലോകങ്ങളുടെ പലപിധ വ്യഖ്യാനങ്ങളാല്‍ ഞങ്ങഠം വളരെ നന്മയടഞ്ഞു കഴിഞ്ഞു. ഭയവുചെയ്തു അവിട ത്തെ അഭിപ്രായവുംക്ൂടി ഞങ്ങഥം കോംംക്കട്ടേ. അതോടുകൂടി വേദാന്തശാസ്്്രങ്ങളില്‍ കുറച്ചു വെളിച്ചുവും കാണിച്ചുതരണം.

സ്വാമിജി; എന്‍െറ പ്രിയകുട്ടികളെ! ഷോഗി തപസ്വികഠംക്കും മേലായി കരുതപ്പെടുന്നു. ജ്ഞാവികഠംക്കും (അതായതു്‌ ശാഃ ഞങളുടെ ശരിയായ. തത്ത്വം അറിയുന്നവക്കും) മേലായി കരുത പ്പെടുന്നു. അവന്‍ കമ്മികഠംക്കംകൂടി മേലാണ്‌ . കായികമാ൯ സിക വാഗ'മയങ്ങളായ മൂന്നുവിധ തപ്പസ്സുകളും അനുഷ്ടിച്ചവ നാണ്‌ തപസി. ശാസ്ത്രട്ഞാനമുള്ളവ൯, കം ആളയ പരോ ക്ഷജ്ഞാനമുള്ളവ൯ ജ്ഞാനിയാണ്‌. അഗ്നിഹോത്രാടി വൈദീ കചടങ്ങുകളനുഷ്ണിക്കുന്നപന്‍ കമ്മയോഗിയാകുന്നു. ഇവരെല്പാ വക്കും മേലേയാണു' ശ്ലോകത്തില്‍ സൂചിപ്പിക്കുന്ന യോഗി. എന്തുകൊണ്ടെന്നാല്‍ അവനു” നിവ്വിക ല്ലസമാധിമൂലം അപരോ ക്ഷമായ ആത്മജ്ഞാ൯മുണ്ടു്‌ .. സവ്വത്തിലും ഉപരിയാണി നില. യോഗിക്കിതു സിഭ്ധവുമാണ്‌'. ഫ്ഏല്പാ യോഗികളുലും വച്ച്‌ പൂ ട്ലൂ്ര്ധാഭകതിസഹി തം അന്തരാത്മാവെ ഭഗവാഡില്‍ ലയിപ്പി ച്ചു” ജശവരാരാധനംചെയ്യുന്നുവറ്ററെയാണു്‌ ദൈവം ഏററവും ഒക്തിയുക്തനായി ഗണിക്കുന്നത്‌.

പ്രിയകുട്ടികളെ! നിങ്ങരംക്ക്‌ സഭാശാന്തിയുണ്ടോ? കൂതികൃഷ്ട രാണോ നിങ്ങഠം? ആത്മനിയന്ത്രണം പ്രാപിച്ചിട്ടുണ്ടോ? ടിച്യഗുണ സംയുക്തരാണോ? അജഞ്ജാനത്തില്‍നിന്നും മക്തരാണോ? ആത്മ ജ്ഞാനം വന്നിട്ടുണ്ടോ? പവിത്രനായ പരമാത്മാവിനെ സാക്ഷാത്‌ കരിച്ചിട്ടണ്ടോ? പ്രശ്ശുങ്ങളുടെ മുമ്പില്‍ നിങ്ങഠം ഏതു പ്രകാര മരിക്കുന്നു? ശ്രദ്ധ ക്വി൯! ഇതാ അമരത്വപ്പാഫ്സിക്കുള്ള മാഗ്ലും.

_.. 89 __

സ്വല്ലം മാത്രമേ ഇതഭയസിച്ചിട്ടുള്ടൂ എങ്കില്‍കൂടിം, നിങ്ങഠം മൃത ഭൂഃഖം, വേദന ആടികളെ അതിക്രമിക്കുന്നതാണ്‌.

ഇങ്ങനെ സദാ ധ്യാനിക്കുവിന്‍, “ഞാന്‍ സച്ചിദാനന്ദ ബ്ഹ്മ മാണ്‌. അഖണ്ഡസ്വയംപ്രകാശ ആത്മാവാണ്‌. ജാഗ്ര സ്വപ്പു സുഷ്ുഫ്ലിയാകുന്ന അവസ്ഥാത്രയത്തിന്‍െറ മൂകസാക്ഷിയാണ്‌. ഭേ ഹബുദ്ധി മനപ്പാണേന്ിയാദികളില്‍നിന്നും ഭിന്നനാണ്‌'. പഞ്ച കോശങ്ങജില്‍നിന്നും ഭിന്നനാണ്‌..”” ശീഫ്യത്തില്‍തന്നെ നിങ്ങഠം ക്ക്‌” ആത്മാനുഭൂതി ലഭിക്കും. ആത്മജ്ഞാനം (ബൃഹ്മജ്ഞാനം) നി ഞ്ങാംക്ക്‌' പ്രാപ്പുമാകും.

ഭായ്യ, പുത്രന്‍. സ്വത്തു്‌, ശരീരം ഇത്യാദികളോടു ആസക്തി യൃള്ളപ്പ്യോഠം, ദേഹാത്മബുദ്ധിയുള്ളപ്പോഠം, നിങ്ങം ബദ്ധരാണ്‌'. ലോകത്തിലെ യാതൊരു വസ്ത്രവിനോടും ആസക്തിയില്പാത്ത പ്പ്യോഠം, നിങ്ങളെ പരിശുദ്ധ അമര ആത്മാവുമായി ഐക്യപ്പെടു ത്തുമ്പോഠം. നിങ്ങറം മുക്തരാണ്‌. എവിടെയെല്ലാം ആഗ്രഹമു ണ്ടോ, അവിടെയെല്ലാം ലോകമുണ്ട്‌. തന്മൂലം, വിചപേകവൈരാ ഗ്യങ്ങളെ പോഷിപ്പിച്ച്‌ം ബ്രഹ്മത്തെ അഥവാ പരപൊരുളെ ധ്യാനിച്ചു ആഗ്രഹങ്ങാംക്കതീതരായി സന്തുംസ്ലരാകൂ. അഹതേഷ്ം ആസക്തിഷയമില്ലാതെ വാഴ്ച. ഇഡ്ഡിയങ്ങളെ അടക്കൂ. സദാചാര പരരായിരികൂടു. ചിത്തശുദ്ധി നേടു. സത്യം വടികൂടു. ആത്മാ വില്‍ വാക സന്തോഷിക്കൂ. നിങ്ങളീ ശരീരമല്ലെന്ന്‌' സാക്ഷാ ത്‌ കരിക്കുന്ന ഉടനെതന്നെ, കമ്മബന്ധങ്ങളില്‍്നിന്നു'; ആഗ്രഹ ശ്രഖേലകളില്‍ന്ിന്ന്‌ം ലാകീയജിവിതമാകുന്ന മൃഗതൃഷ്ണ്ുയിലും അതി ന്‍െറ സ്വതസിദ്ധമായ ഭോഷങ്ങളിലും അരിഷ്ടതകളിലുംനിന്നു്‌* മുക്തിയെ പ്രാപിക്കുന്നു

ആത്മാ, പരംപൊരുഠം, പരമാത്മാം ബ്രഹ്മം സത്യം എന്ന പല പേരുകളാലും അറിയപ്പെടുന്നതു” അനശ്വരമായി സദാ ഇരിക്കുന്ന വസ്തുവാണു. ലോകത്തിന്‍െറ അസ്ഥിവാരമാണത്‌. സ്വയം പ്പകാശവും, അഖണ്ഡവും, നിപ്വികാരവും, സവ്യവ്യാപക വും ജാഗ്രത്‌ സ്വപ്പുസുഷുഫ്ിയാകുന്ന അവസ്ഥാത്രയത്തിനെറ മൂക സാക്ഷിയും ആണത്ത. ആത്മാവിനെ അറിയുന്നവര്‍ അമരത്വ മടഞ്ഞു” അമൃതവും ആനന്ദവുമായ ധാമത്തെ വ്രപോിക്കുന്നും

ടട

ഇന്രരിയവിഷയങ്ങളുടെ പിന്നുലെ ഓടി, തന്‍െറ ചുറവം വിരിച്ചിട്ടുള്ള മരണവലയില്‍ കുടുങ്ങുന്നത്‌ അജ്ഞാനിയാണ്‌. അന്ധകാരത്തിന്‍െറ മദധ്ൃത്തിലാണവന്‍ വാഴുന്നത്‌ . വീണ്ടും വീണ്ടും അവന്‍ യമന്‍െറ കയ്യിലകപ്പെടുന്നു. കോക്ഷമാഗ്ഗം അവന്‍” വ്യ കതമല്പ. ലോകത്തിലെ ഇന്ദ്രിയസുഖങ്ങളാല്‍ അവന്‍ മോഹിത. നാണ്‌. എന്നാല്‍ ക്ഷമാശാലിയും ചിന്താശാലിയും, വിവേകശാ ലിയും വൈരാഗ്യശാലിയും ആയ പൃമാന്‍ ലോകത്തിലെ മായാ മയ സുഖങ്ങളെ കാക്ഷിക്കുന്നില്ല. പരമാത്മാവിനെ ധ്യാിച്ചു അവന ശാശ്വതാനന്മവയം അമരത്വവും അടയുന്നു.

ചിത്തശുദ്ധിഷും, ധാരണാശക്തിയുമുണ്ടെങ്കില്‍ യഥേഷ്യം മന സ്സിനെക്കൊണ്ട്‌' ഏതു. ഓയത്തി ന്‍െറ രൂപം വേണമെങ്കിലും എടു. പ്പിക്കാം. കരുണയെപ്പുററി ചിന്തിക്കുകയാണെങ്കില്‍ നിങ്ങം മുഴു വനും കരുണാമയനഡധ്മിത്തീരും. ശാന്തിയെപ്പുഹി ചിന്തിക്കുകയാ. ണെങ്കില്‍, നിങ്ങാം മുഴുവനും ശാന്തിസ്വരൂപനായിത്തീരും.

നിസ്സന്ദേഹമായി ആത്മീയപഥത്തില്‍ പലേവിധ ബുദ്ധിമുട്ട കളുമുണ്ടു”. അതില്‍കൂടി നടക്കുന്നതു" കത്തിമുനയില്‍കൂടി നടക്കു ന്നതുമാതിരിയാണ്‌. പല തവണയും പതിക്കും. എന്നാല്‍ ഉട നെ എഴുന്നേററ്‌ ധൈയ്യത്തോടും, ഉത്സാഹത്തോടും, ശുഷ്ട്രാന്തി യോടുംകൂടി വീണ്ടും നടക്കേണ്ടിയിരിക്കുന്നു. അധൈയ്യപ്പെടരുതള്‌ . വേഗം ഉള്ളില്‍നിന്നും ആത്മീയശക്തി ലഭിക്കും. അന്തരാത്മാവ്‌ വഴികാട്ടി മുമ്പോട്ട നയിക്കും. സകല ജുഷികാംക്കും, മുനിക ക്കും, ദീര്‍ഘഭശികഠംക്കും, തത്ത്വദശികഠംക്കും, പ്രാപ്യസ്ഥാനം. പ്രാപിക്കുന്നതിനുമുമ്വേ കഠിനമായ പരീക്ഷകള്േഷും , ഭയങ്കരമായ പോരാട്ടങ്ങളേയും തരണംചെയ്യേണ്ടി യിരുന്നു.

പ്രകാശംപ്രാപിച്ച മഹഷികളുടെ മാഗ്ലം പാപമററതാണ്‌.. മോക്ഷമാഗ്ഗും മനസ്സിനേറയും സകല പ്രവൃത്തികളുടേയും, സ്വഭാവ ത്തിന്‍േറയും, ജിവിരത്തിനേറയും, പരിപുള്ണ്ണപവിതതയും, പരി ശുദ്ധവും, സ്വയംപ്രകാശവും, സവ്ൃവ്യാപിയുംം അബണ്ഡവും ആയ ആത്മാവിനെ ക്രമമായി ധ്യാനിക്കലും ഉള്ളതാണു.

ആത്മസാക്ഷാത്‌ ക്കാരമടഞ്ഞാല്‍ സ്വ സംശയങ്ങളും ദരൂരീകൃ. തങ്ങളാകും. ഹൃദയത്തില്‍ പരമതൃഫ്തി സദാ നടമാടും. രജസ്സം

തമ്സ്സം ഒഴിഞ്ഞുപോകും. സദാ സത്ുഷ്ടിയും ശാന്തിയും ലഭിക്കും.

ഡാ

'ആയതുകൊണ്ടെ', ഇജ്ജന്മത്തില്‍തന്നെ അപൂവ്വമായ പരമാനീ' ന്ദനിലയെ പ്രാപിക്കാന്‍ വേണ്ടി കഠിനമായി പോരാട്ട.

യാതൊന്നിനെ അറിഞ്ഞാല്‍ സകലതും അറിയപ്പെടുന്നുവോ

അതെന്താണ്‌? യാതൊന്നു ലഭിച്ചാല്‍പിന്നെ വേറൊന്നിനു” ഇമ: യില്ലയോ അതെന്താണ്‌? യാതൊന്നിനെ സാക്ഷാത്‌ കരിച്ചാല്‍,. ഒരുത്തന്‍ അമരനും അഭനും ആയിത്തീന്്‌ നിത്ൃശമന്തിയിലും സന്തുഷ്ടിയിലും വിശ്രമിക്കുമോ അതെന്താണ്‌? അത്‌ ലീവിതലക്ഷ്യ മായ ആത്മാ അഥവാ ബ്രഹ്മം, അഥവാ അന്തിമസത്യം ആണ്‌”. ഭൂമാ അഥവാ ഏററവും ഉത്തമം. അഥവാ അപരിച്ഛിന്നമാ ണതു്‌. ഭൂമാവെ, അഥവാ ഏററവും യന്ന: ആത്മാവെ അട. ഞ്ഞാല്‍ മാത്രമേ യഥാത്ഥമായ സുഖം ലഭികൂള.

ച്‌്‌ ടിങ്ങളെല്പാവരും ഉപദശങ്ങളുടെ സാരമനുസഭിച്ചു? 99 വിതം നയിക്കുമാറാകട്ടെ! ഭഗവത്‌ കൃപയാല്‍ നിങ്ങാം സവ്രം. സാധനചതുഷ്ടയ സമ്പന്നരാകുമാറാകട്ടെ! നിങ്ങളെല്ലാവരും ന്തരാത്മാവിത്‌ രമിക്കുമാറാകട്ടെ! ഇജ്ജന്മത്തില്‍തന്നെ നിങ്ങളെ. ല്ലാവരും ആത്മസാക്ഷാത്‌'കാരം പ്രറപിക്കുമാറാകട്ടെ॥*

(സുന്ദദാസനും. ദേശരാജനുംം സാപ്പാട്ടരാമനുംം മായാവതി യും പ്രവേശിക്കുന്നു. സ്വാമിജി ചിദാനന്ദഗാനം ആലപിക്കുന്നു. എല്ലാവരും ഏറ പാടുന്നു)

ചിദാനന്ദ, ചിദാനന്ദ. ചിദാനന്ദ ഹും,

ഹര്‍ഹാല്‍മേം അലമസ്ത്‌ സച്ചിദാനന്ദ ഹും

നിജാനന്ദ്‌, നിജാനന്ദ്‌ , നിജാനന്ദ ഹു,

ഹവഹാല്‍മേം. അലമസ്ത്‌ സച്ചിദാനന്ദ ഹും

ശിവാനന്ദ്‌, ശിവനന്ദ ശിവാനന്ദ ഹും

അഗഡബംവാല, അഗഡബംംവാല. അമ്ധിലാനന്ദ ഹും

അജരാനന്ദ , അമരാഗന്ദ്‌', അചലാനന്ദ ഹും. ഹാര്‍ഹാല്‍മേം അലധസ്ത്‌ സച്ചിദാനന്ദ ഹും. (അന്നതോ)

നിര്‍ഭയ ദര്‍ നിശ്ചിന്ത ചിട്‌ ഘനാനന്ദ ഹും

കൈവല്യകേവലകൂടസ്ഥ ആനന്ദ ഹും

നിതൃശുഭ്ധ സിദ്ധ സച്ചിദാനന്ദ ഹും

ചിദാനന്ദ .........)

-.. 42

(മഞ്ജരി) ്നവമായന്ട്‌ മാനന്ദമമാനന്ദം “സനന്ദമാനന്ദ നാമാപ്പന്ദം. “ഞാനോ ചിദാനന്ദനായി മരുവുന്നു ഞാനൊ നിജാനന്ദനായിടുന്നു ഞാനൊ സമരുവെടുത്ത ശിപാനന്ദന്‍, . ഞാനൊ സ്വയനന്ദനായിടുന്നു. (ആനന്ദ... .

എല്ലാനിലയിലുമാനന്മമത്തന്‍ ഞാന്‍.

വല്ലാത്ത വാദ്ധകൃമൃത്യഹീനന്‍.

“സച്ചിദാനന്ദന്‍ ഞാനേതുനിലയിലും

നിശ്ചിന്താനന്ദന്‍ ഞാന്‍ നിശ്ചലനാം (ആനന്ദ... .

' കൈവല്യകേവലകൂടസ്ഥനിത്യനായ്‌

പാവനസിദ്ധ ചിദാനന്ദനായ്‌

“ചിത്തിന്‍ ഘനമായോരാനന്ദരുപനായ്‌

'സത്തിലും ചിത്തിലുമാനന്ദ റായ്‌

ഇഞാനത്തിന്‍ സാരമായനേന്ദരുപനായ്‌ വാനവക്കീശനായ്‌ വാഴുന്നു ഞാന്‍. (ആനന്ദ... .

മ്‌ (ക്രാസ്സ്പിരിഞ്ഞപോകുന്നു, ജ്ഞാനാനന്ദന്‍ സന്ദശകന്മാരെ

സ്വാമിജിക്ക്‌" പരിചയപ്പെടത്തുന്നു..)

എട ഗുരുമഹാരാജ്‌! ഇവര്‍ ഹരിദ്വാരത്തില്‍നിന്ന്‌” വന്നി

! രിക്കുന്ന തീത്ഥയാത്രക്കാരാണ്‌ . ഹരിദ്വാർ മേളയില്‍ മഹാ മഹോപദ്ധ്യായ പണ്ഡിററ്‌ ചന്ദരശേഖരശാസ്ത്രി ഹിന്ദുമതത്തെ ക്കറിച്ചു്‌' പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഠം അദ്ദേഹവുമായി ഇവ. ; ക്കൊരു കലഹം നേരിട്ട ഇവക്കു” ചില ടിന്നാഭിപ്പായങ്ങളു ണ്ടു. തെററായ അഭിപ്രായങ്ങളെ ദൂരീകരിച്ച്‌ ഇവരെ പരിശു

ദ്ധരാക്കിത്തീക്ക:ന്‍ വേണ്ടി ഞാനിങ്ങോട്ട്‌ കൊണ്ടുപോന്നതാണ്‌ .

റി

ടെ സ്വാമിജി:__.പണ്ഡിറ്റ്‌ജി ഒരു വിദവാനാണ്‌. അദ്ദേഹത്തി ന്‍െറ പ്രസംഗമഭ്ധ്യത്തില്‍ തടസ്സുമുണ്ടാക്കി ഒരു ശണ്ലകൂടിയതുള്‌ ശരി യായില്ല. ദയവുചെയ്ത്‌ നിങ്ങളുടെ തടപസ്സുങ്ങളെന്നോടുപറയ്മ. കഴിവുപോലെ ഞാന്‍ വിഞ്ങളെ തൃഫ്ലിപ്പെടുത്താന്‍ നോക്കാം- സുന്ദരദാസന്‍:_-സ്വാമിജീ! മതം ജീവിതത്തില്‍ തീരെ അവശ്യമി

മില്ലെന്നുള്ള അഭിപ്രായക്കാരനാണ്‌” ഞാന്‍.

- 48 -

്രയോവതി:-(ൻ ആധുനികസംസ്ലാരകാലത്തില്‍ മതം അതിന്‍െറ പ്രയോജനമെല്പാം താണ്ടി ജീവിച്ചിരിക്കുന്നു.

ദേശരാജന്‍:__മാനവവഗ്ഗുത്തിന്‍െറ വികസനത്തിന്‌ നീതിസംസ്ലാ രവും സമുദായസേവനവും ധാരാളം.മതിയാകുന്നതാണ്‌.

സാപ്പൂട്ടയാമന്‍:__-ഇതിനെക്കറിച്ചുകൂടി ഒരുത്തന്‍ ചിന്തിക്കുന്നതെ

' ന്തിനാണ്‌ ? ജീവിതത്തില്‍നിന്നും അതിന്‍െറ ഏററവും നല്ല ഭാഗ 'ങ്ങളെ നമുക്കെട്ടക്കാം. ലോകത്തിലെ ഏററവും നല്ല ഥ്പഖങ്ങ ഉനുഭവിച്ച്‌' “തിന്നാം. കുടിക്കാം, സുഖമായിരിക്കാം" (എന്ന ജീ വിത തത്ത്വാനുസരണം വാഴണബ്്‌

സ്വാമിജി:__നിങ്ങംക്കെല്പാവക്കും വാസ്തവത്തില്‍ വളരെ നന്ദി. വിദ്യാസംസ്താരസമ്പന്നന്മാരാണ്‌ നിങ്ങളെല്ലാവരും. പക്ഷെ നിങ്ങളുടെ ദുഷ്ടി പാശ്ചാത്യപരിഫ്ഠാരത്താല്‍ മഞ്ഞളിച്ചുപോ യിരിക്കുന്നു. സ്വന്തം നാട്ടിനേറയും രാഷ്ടത്തിനെറയും ചരിത ത്തെ നിങ്ങഠം അവഗണിച്ചു കളഞ്ഞ. തന്മൂലമാണ്‌ വിങ്ങരംക്കു മതപരമായ ഒരു ജീവിതത്തിന്‍െറ പ്രയോജനവും ശക്തിയം നസ്ത്സിലാക്കാന്‍ സാധിക്കാത്തത്‌. ലാസ്തരവമെന്തെന്നാല്‍ അനാദികാലം മുതതിക്കുതന്നെ മനു ഷ്യ൯ സുഖാന്വേഷണത്തിലേര്‍പ്പെടിരിക്കുകയാണെന്നു ള്ളതാണ്‌ . ഇതു മനുജസ്വഭാവമാണ്‌ . ഫുത്തുചൊണ്ടെന്നാല്‍ ആക്കും അസുഖ . മാവശ്യമില്ല. അവന്‍ അന്വേഷണത്തില്‍ പരാജിതനായിയെ ന്നതിന്‌ ചരിത്രം ധാരാളം ലക്ഷ്യം വഹിക്കുന്നുണ്ട്‌. ലൌകിയസു ഖങ്ങളെപ്പാം ജലത്തിലെപ്പയോളുകളെന്നപോലെ ചലങ്ങളുംം ക്ഷണി കങ്ങളം, മായങ്ങളും ആണെന്നു്‌ അവന്‍ കണ്ടുപിടിച്ചു. സുഖം ആത്മസാക്ഷാത്‌ കാരത്തില്‍ മാതമേ കണ്ുകിട്ടിയതുള്ളൂ. വസിഷ്ടന്‍ വ്യാസന്‍, യാജ്ഞവല്ലവന്‍, ശുകന്‍ മുതലായ മഹഷിവയുന്മാര വാസ്തവത്തെ പുരാണഗ്രന്ഥങ്ങളില്‍ പ്രസ്താവിപ്പിട്ടുണ്ടു'. നമ്മുടെ

ജീവിതത്തില്‍: മതത്തിന്‍െറ ആവശ കതയെ ഇതുറപ്പിക്കുന്നു.)

(6 മനുജവഗ്ലത്തിന്‍െറ വികസയത്തിന്‌ ഈശ്വരഭക്തി കൂടാതെ “യുള്ള വെവം നീതിപരമായ പുണ്ണുതയും സമുദായസേവനവും മാത്രം മതവിയാവുന്നതല്പ. അതു്‌” ഒരു ഭാഗമായുള്ള വളച്ച മാത്രമേ ഉണ്ടാക്കു കയുള്ളൂ. ' ഒടുവില്‍ ജ്ഞാനത്തില്‍ പയ്യുവസാപിക്കുന്ന ദൈവഭക്തി കൂടാതെ മനുഷ്യന്‍ പൂണ്ണുനായരധിരുകയില്ല- ജ്ഞാനഭ.ത। കമ്മ

&

__. 44.

യോഗങ്ങളുടെ നിരന്തരാഭ്യാസം മൂലം ബുത്ധിയും ഹൃദയവും ക. രങ്ങളും സമവളച്ചയടയണം. ലൌകീയവുസ്ത്കകക്ക്‌ പൊയ്യായ വിലമതിക്കനതിനെ നിരത്തു. വിലേകത്തേഴും വൈരാഗ്യത്തേയും സമ്പാദിക്കൂ. മുക്തിക്കായിക്കൊണ്ടു' ഹൃദയത്തിന്‍െറ അടിത്തട്ടില്‍ . നിന്നു ഈശ്വരനോടു പ്രാത്ഥികൂട. നിങ്ങംക്ക്‌ ശിഡ്യമായ വികസ. നം ലഭിക്കും. |

സകലരും:....ശരി, സ്വാമിജീ!.” ഇതു ബുദ്ധിക്കു യോജിച്ചതായി തോ. ന്നുന്നു. ദയക്കായി ഞതങ്ങഥം വളരെ കടമപ്പെട്ടിരിക്കുന്നു.)

സ്വാമിജി ;__.വെറം ബുഭ്ധിപൃവ്വമായ സമ്മതി പോരാ. ഏതെങ്കി ലുമൊരുതരത്തിലുള്ള സാധനകൂടി നിങ്ങഠം ചെയുണം. ആവമാ: സക്കാലത്തേയ്യച്ച ചെയ്കാല്‍ക്കൂടി നിങ്ങംക്കു തന്നത്താനെ മാ ററം പ്രാപിച്ചുതായി തോന്നുന്നതാണ്‌. നിങ്ങളുടെ പ്രതിദിന ജീവിതത്തില്‍ കപദേശങ്ങളനുസരിച്ചു' ഉണ്ടാകുന്ന വൃതാ സത്തെ രേഖപ്പെടുത്തു. ലോകത്തിലെ സകല മൂലകളിലും ഹരി നാമം മാരെറാലിക്കൊള്ളിച്ചു നിങ്ങളെല്ലാവരും യഥാത്ഥ ഭാഗ വതോത്തന്മാരായി പ്രകാശിക്കുമാറാകട്ടെ!

(എല്ലാവരും പ്രണമിച്ചു” 4സ്വാമിജിക്കീ ജയി? എന്നു ഉച്ച, ത്തില്‍ ഘോഷിക്കുന്നു. ശ്രോതാക്കഠം തങ്ങളൂടെ സവ്൮ സന്ദേഹങ്ങ ളും പമ്പകടന്നതായിക്കണ്ട്‌ സദ്‌ഗുരു മഹരോജിനെ നമസ്തൂരിക്കു ന്നു. അവര്‍ ഒരു ദിവ്യജീവിതം അയില സ്വാമിജിയുടെ വല്ചിയ ഭകതന്മാരാകാന്‍ തുടങ്ങിക്കഴിഞ്ഞു. ലോകശാന്തിക്കായി ക്കൊണ്ടെള്തു. ഒരു പ്രാത്ഥനയോടു കൂടി ചടങ്ങവസാനിക്കുന്നു]

ഓം സട്‌ ഗുരുപരമാത്മനെ നമ,

അല്ലയോ ആരാധ്ൃയദേവാ!. പരിപൂണ്ണശാന്തി ലേകേമെങ്ങും ട്രമാടുമാറാകട്ടെ! യുഭ്ധം വേഗം അവസാ സിക്കുമാറാകട്ടെ! ശുഭ്ധസ്സ്റേ ഹത്താത സവ്ൃരാഫ്ങ്ങളും ജ്ഞാനികളും ബരഭ്ധരാകുമാറാകട്ടെ! പി ശ്വമാസകലം അഗാധവും ശാശ്വതവുമായ ശാന്തി ഉണ്ടാകുമാറാക ട്ടെ. ഇന്ദ്രിയാതീതമായ നിതൃശാന്തിയെ ഞങ്ങരംക്കു പ്രദാനം ചെ. യ്കാലും. സ്വാത്ഥപരിത്യാഗത്തോടു കൂടി ഞങ്ങളെല്ലാവരും വിശ്വ പ്രേമവും വിശ്വസാഹോദയ്യുവും വളത്തുമാറാകട്ടെ. എല്പാ ജീവരാ. ശികളിലും ഞങ്ങളെല്പാവരും ദൈവത്തെ ദശിക്കുമാറാകട്ടെ!

- 42...

അല്ലയോ സവ്വഭയാമയനായ പ്രഭോ! മനസ്സിലാക്കാനും മാപ്പു കൊടുക്കാനും ശക്തിയുള്ള ഒരു ഹൃദയവും പരന്ന സഹിഷ്ണുതയും സന്ദഭാനുസരണം തന്നെത്താനെ മാററിക്കൊള്ളാന്‍ ധേണ്ട ശക്തി യും ഞങ്ങക്ക്‌” നല്‍കിയാലും! ഹേ പ്രഭോ! എങ്ങും ആത്തൈക്യം , ഭശിക്കുവാന്‍ യോഗ്യമായ ആന്തരീകജ്ഞാനചക്ഷുസ്ണ്‌ ഞത്ങാംക്ക്‌” “പ്രദാനം ചെയ്യാലും!

കിഴക്ക” ശാന്തിയുണ്ടാകട്ടെ. പടിഞ്ഞാറ ശന്തിയുണ്ടാകട്ടെ.

വടക്ക്‌' ശാന്തിയുണ്ടാകട്ടെ. തെക്ക്‌” ശാന്ത।യുണ്ടാകട്ടെ. താഴ ശാ ന്തിയുണ്ടാകട്ടെ. വിശ്വത്തിലെ സമസ്ത പ്രാണികരംക്കും ശാന്തിയു ണ്മാകട്ടെ!

സവ്വേഷാം സ്വസ്ത്രിര്‍ഭവതു

സവ്വേഷാം ശാന്തിര്‍ഭവതു

സവ്വേഷാം പൂളും ഭവതു

സപവ്വേഷാം മംഗളം ഭവതു!

ലോകാ സമസ്താ സുഖിനോ ഭവത്തും

ഓം പൂണ്ണുമദ പൂണ്ണുമിദം പൃണ്ണുട്‌ പൂട്ണ്റമുട ച്ൃതെ. പൂള്്റസ് പുണ്ണുമാദായ പൃണ്ണുമേവാ ! വിശിഷ്യരെ.

അതു” (പരബ്രഹ്മം) പൂള്ട്ുമാണ്‌ . ഇതു (അതില്‍നിന്നും വന്ന ലോകം) പുണ്ണുമാണു. പൂണ്ണത്തില്‍ (പരബ്ഹ്മത്തില്‍) നിന്നും പൂ ണ്ണം (ലോകം) വന്നിരിക്കുന്നു. പൂഴ്ട്ുത്തെ (ലോകത്തെ പൂള്ണ്നുത്തില്‍ (പര ബ്ൃഹ്മത്തില്‍.) നിന്നു മെടുത്താലും. അതു്‌” (്രര ബ്രഹ്മം) സദാ പരിപൃണ്ണുമായിത്തന്നെയിരിക്കുന്നു!

ഓം ശാന്ത! ശാന്തിഃ! ശാന്തിഃ!!!

ശ്രീസ്വാമിശിവാനന്ദ.

1887 സെപ്തമ്പര്‍ 8_0൦ന൯ൂ- തഞ്ചാവൂര്‍ ജില്ലയില്‍ പട്ടമട എന്ന ഗ്രാമത്തില്‍ ജയിച്ചു. പുണ്യചരിതനായ യോഗിവയ്യന്‍ ശ്രീഅച്പയ്യുടീക്ഷി തര്‍ മുതലായ ടിവ്ൃന്മാരുടെ ജനനംകൊണ്ട്‌ പരിപൃതമാക്കുപ്പെട്ട ഒരു ഉരകൃഷ്ടകുടുംബത്തിലാണ്‌' ജനിച്ചതു”. കുട്ടിക്കാലം മുതല്ലേ, ആത്തജഞ്ഞാ നത്തിലും ലോകക്കഷേമത്തിലും മാനവസമുദായത്തിന്‍െറ ഐക്യത്തിലും കുപ്പുസ്വാമി (അതായിരുന്നു അദ്ദേഹത്തിന്‍െറ പേയ്‌?) അസാമാന്യ. താല്ലയ്യും പ്രദശിപ്പിച്ചിരുന്നു. ഒരു യാഥാസ്ഥിതിക ബ്രാഹ്മണകടുംബു ത്തിലാണു' ജനിച്ചതെങ്കിലും അദ്ദേഹം ജന്മനാ ജാതിമതവഗ്്റാദിവിഭിന്നു | തകളില്‍നിന്നും അതീതനും ലോകം മുഴുവന്‍ ഒരൊററ കുടുംബമായി 1 സ്വീകരിച്ചവനുമാണ്‌.

പ്രശസ്മുനിലയില്‍ 1, 8, 8. 3. ഡിഗി കരസ്ഥമാക്കിക്കൊണ്ടാണ്‌ അദ്ദേഹം സവ്വകലാശാല വിട്ടത്‌. സേവനം മുഖ്യ അദശമാക്കിയിരുന്ന അദ്ദേഹത്തിനെ മലയാ ദ്വീപിലേക്കു വിചി മാടിവിളിച്ചു. ലക്ഷോപി ലക്ഷം ജനങ്ങഠം അദ്ദേഹത്തിന്‍െറ പുണ്വഹസ്തത്ങളാല്‍ രക്ഷനേടി. പ്ര താപവും സമ്പത്തും അദ്ദേഹത്തിന്‍െറ പിന്നാലെ പാഞ്ഞു നടന്നു. പക്ഷേ അദ്ഹം അതിലൊന്നും ലേശംപോലും മനസ്സ വച്ചില്ല കാല മായപ്പോഠ്‌ം അദ്ദഹം സവ്വസംഗപരിത്യാഗി യാഡി മാറിക്കഴിഞ്ഞു. വെവരം ഉടുവസ്ത്രം മാത്രം സ്വീകരിച്ചു മുറെറല്പാം ഉപേദജിച്ച്‌ട്ട്‌ അദ്ദേ ഹം കഠിനമായ ക്ലേശങ്ങഠം സഹിച്ചു ഹിമാലയത്തിലെത്തി. ഹിമാല യം അദ്ദേഹത്തെ മഹായോഗീശ്വരനും ജീവനുക്തനുമാക്കി. 1994-ല്‍ അദ്ദേഹം ജൂഷീകേശത്തു വാസമുറപ്പിച്ചു. 1932_ല്‍ ശിവാനന്ദശ്രമം ; സ്ഥാപിച്ച. അതിനുചുറവം ശിവാനന്ദനഗരം വളുന്നുവന്നു. 1936-ല്‍ 103യിഥ൦ 1.3൦ 90൦1 (ദിവ്യജീ വന സംഘം) സ്ഥാപിച്ചു. അതു ലോ കംമുഴുവനും പടന്ന. 194 83.ലാണ്‌' ലോകവിശ്രുത്മായ യോ വേദാന്ത “ആര ണ്യസവ്വകലാശാല അദ്ദഹം സ്ഥാപിച്ചത്‌. ലോകത്തിനു മുഴ്ചവ നും ആത്മജ്ഞാനം ദാനംചെയ്യുന്ന മഹാജ്ഞാനയജ്ഞം അദ്ദഹം ന്നുമുതല്‍ ഇന്നോളം നിരന്തരമായി ശടത്തിക്കൊണ്ടി രിക്കുന്നു. ലേ കത്തി ന്‍െറ നാനാഭാഗങ്ങളില്‍നിന്നും ആത്മജ്ഞാനം തേടിവരുന്ന സാധുക്ക ളേയും സാധകന്മാരേയുംകൊണ്ട്‌ ശ്രീശിവാനന്മാശ്രമം സദാപി ആന [' ന്മയമായിക്കഴിയുന്നു. ശ്രീഗുരുദേചന്‍െറ ദിച്പ്രഭ ലോകം മുഴുവന്‍ പ്രകാശം പ്രസരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ലോകം മുഴുവന്‍ പ്രഭ യിലേക്ക്‌ ആകഷിക്കപ്പെടുന്നു.

ശിവാനന്ദനഗരം ഭദേവലോകസദൃശമായി ഭക്തന്മാര്‍ വട്ലന്സിക്കുന്നു. ഒരു നുഗരത്തിനുവേണ്ട നന്മകളെല്ലാം അവിടെയഷുണ്ട്‌. ഒരിക്കൽ സന്ദ ) ശിച്ചു ആനന്മമടയുക.

്ാ॥1ട1൨9ര്‍ 2൮0൨൬ 1൩1൦ 1ണങ്ലി 1ല്ലോഠനദി 800 4! സഗീര്‍ ദലുദന8 14 ഥാടടബ്ച്ഥഘിഠന ൦൦൩൩൦൦. ദ൦ബ്ല്‍ി 101107 : ടപ്പയഖ്വടല്പ്യനമ്സ്ധ ബഹ ഗ്ലോ, 8. ൧. 8. 1.